tag:blogger.com,1999:blog-59794095620886994392024-03-05T09:50:58.491+05:30ഇസ്ലാംദര്ശനംThe Complete Malayalam Islamic Blogവഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.comBlogger21125tag:blogger.com,1999:blog-5979409562088699439.post-82347445008895216212011-05-30T11:02:00.000+05:302011-05-30T11:02:17.948+05:30നിരീശ്വരത്വം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: center;"><span class="Apple-style-span" style="color: #351c75; font-size: large;"><b>ദൈവവീക്ഷണം:നിരീശ്വരത്വം </b></span></div><div style="text-align: center;"><span class="Apple-style-span" style="color: #351c75; font-size: large;"><b><br />
</b></span></div><div style="text-align: center;"><span class="Apple-style-span" style="color: #351c75; font-size: large;"><b><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif; font-size: 12px; font-weight: normal;"><b><span font="" style="color: #996666;"><u>ദൈവത്തെ സൃഷ്ടിച്ചതാര് ?</u></span></b> </span></b></span></div><div style="text-align: center;"><span class="Apple-style-span" style="color: #351c75; font-size: large;"><b><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif; font-size: 12px; font-weight: normal;"><br />
</span></b></span></div><div style="text-align: left;"><span class="Apple-style-span" style="color: #351c75; font-size: large;"><b><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif; font-size: 12px; font-weight: normal;"><br />
</span></b></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6p5q65oroA29wXdgROLlLY9CadCTwSt_gYmK3n7ne8Ka_fBrSGL4PBYqkm6KtW6_7U_TmV5McyjqRONaSq0DQ3FJ3EcH8i-nNlPDyeuDho2vWOL3iH1-dUM6YM6flZQ7KuAG-4SzZrPdU/s1600/god.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6p5q65oroA29wXdgROLlLY9CadCTwSt_gYmK3n7ne8Ka_fBrSGL4PBYqkm6KtW6_7U_TmV5McyjqRONaSq0DQ3FJ3EcH8i-nNlPDyeuDho2vWOL3iH1-dUM6YM6flZQ7KuAG-4SzZrPdU/s320/god.jpg" width="320" /></a></div><div style="text-align: left;"><span class="Apple-style-span" style="color: #351c75; font-size: large;"><b><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif; font-size: 12px; font-weight: normal;"><span style="font-size: small;">പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ദൈവനിഷേധികളുടെ തുരുപ്പുശീട്ടാണ്. പ്രത്യക്ഷത്തില്‍ പ്രസക്തമായ ചോദ്യമാണ് എന്ന് തോന്നുമെങ്കിലും അതിന്റെ ഉത്തരം തേടിയാല്‍ അബദ്ധജഡിലമായ ഒരു ചോദ്യമായി നമ്മുക്കിത് അനുഭവപ്പെടും. എങ്ങനെയെന്ന് നോക്കാം. പദാര്‍ഥപരമായ ഈ പ്രപഞ്ചം പുതുതായുണ്ടായതോ, അതോ ആദ്യമേ ഉള്ളതോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇസ്ലാം പറയുന്നത് ദൈവമാണ് അനാദി ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിമാത്രമാണ് എന്നാണ്. അതിന്റെ അടിസ്ഥാന ഘടകമായ പദാര്‍ഥം പുതുതായുണ്ടായതാണ്. പുതുതായുണ്ടായത് മാറ്റത്തിന് വിധേയമാണ്.<br />
<br />
എന്നാല്‍ പദാര്ഥവാദികള് പറയുന്നത്, പദാര്‍ഥം അനാദിയാണ് എന്നാണ്, ആദ്യത്തില്‍ ഉണ്ടായിരുന്നത് അതീവ സാന്ദ്രതയുള്ള പദാര്‍ത്ഥത്തിന്റെ വളരെ ചെറിയ ഒരു അംശമാണ്, പിന്നീട് ഊഷ്മാവ് അതിന്റെ പാരതമ്യതയിലെത്തിയപ്പോള്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായി. അങ്ങനെ ഗോളങ്ങളും നക്ഷത്രങ്ങളുമുണ്ടായി. ബിഗ്ബാംങ് തിയറിയുടെ സംക്ഷിപ്തമാണിത്. അതോടൊപ്പം ദൈവനിഷേധികളും പദാര്‍ഥവാദികളും മറ്റൊരു ചര്‍ചയും നടത്താറുണ്ട്. അത് പദാര്‍ഥവും സമയവും ബന്ധപ്പെടുത്തിയാണ്. പദാര്‍ഥം ഉണ്ടാക്കിയതാര് എന്നും പദാര്‍ഥം എന്നുണ്ടായി എന്നീ ചോദ്യത്തെ മറികടക്കുന്നതിന് വേണ്ടിയാണ് അപ്രകാരമൊരു കസര്‍ത്ത് നടത്തുന്നത് എന്ന് വ്യക്തം. സ്ഥലത്തെയും സമയത്തെയും ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ വസ്തുതപരമായി ശരിയും ഒരു വിശ്വാസിക്ക് അതുകൊണ്ടുതന്നെ അംഗീകരിക്കാവുന്നതുമാണ്. </span><br />
<br />
<span style="font-size: small;">സമയം എന്നാല്‍ എന്താണ്?. (What is time?) കാലവും സമയവും ആപേക്ഷികമാണ്. നാം പറയുന്ന സമയം ഭൂമിയിലുള്ള മനുഷ്യന് ഭൂമിയുടെയും സൂര്യന്റെയും സ്ഥാനചലനങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്. നാം സൗരയൂധത്തിലെ മറ്റേതെങ്കിലും ഒരു ഗോളത്തിലായിരുന്നെങ്കില്‍ സമയം ഇപ്പോള്‍ നാം കണക്കാക്കുന്ന് പോലെയാകില്ല. അതിനുമപ്പുറം സൗരയൂധത്തിന് പുറത്തായിരുന്നെങ്കില്‍ അപ്പോഴും സമയത്തിലും കാലത്തിലും മാറ്റം വരുമായിരുന്നു. അപ്പോള്‍ സമയം പദാര്‍ഥത്തിന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ പദാര്‍ഥവും സമയവും തമ്മിലുള്ള ബന്ധവും നാം ഭൂമിയില്‍ കണക്കാക്കുന്ന ഒരു ദിവസമല്ല പ്രപഞ്ചത്തിന് ബാധകമായ ദിവസമെന്നു വിശ്വാസികളും കരുതുന്നു. ദൈവത്തിന്റെ പക്കല്‍ ഒരു ദിവസം അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്.<br />
<br />
നേരത്തെ സൂചിപ്പിച്ച ആദിമ പദാര്‍ഥം എന്തുകൊണ്ട് മഹാവിസ്ഫോടനത്തിന് വിധേയമായി?. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെന്ത്?. ഊഷ്മാവും സാന്ദ്രതയും വര്‍ദ്ധിച്ചു എന്നതാണ് കാരണമെങ്കില്‍ അതെങ്ങനെ സംഭവിച്ചു?. തുടങ്ങിയ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് നിഷേധികളുടെ പക്കല്‍ ഉത്തരമില്ല. </span><br />
<span style="font-size: small;">ഇനി ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിലേക്ക് കടക്കാം. ദൈവം അനാദിയാണെന്ന് ഖുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നു. അവന് ആദ്യമോ അന്ത്യമോ ഇല്ല. അവന് പണ്ടേ ഉള്ളവന് എന്നെന്നും ജീവിച്ചിരിക്കുന്നവന് . ഏതായാലും അനാദിയായ ഒന്നുണ്ടാകല്‍ നിര്‍ബന്ധം. അത് ദ്രവ്യമോ, അതോ ദൈവമോ എന്നതാണ് അവസാനം നിലനില്‍ക്കുന്ന ചോദ്യം. ദ്രവ്യമാണെന്ന് ദൈവനിഷേധികളും ദൈവമാണെന്ന് ദൈവവിശ്വാസികളും പറയുന്നു. അനാദിയായ പദാര്‍ഥത്തെ ആരുണ്ടാക്കി എന്നത് അപ്രസക്തമാണെന്ന് പദാര്ഥവാദികള് അംഗീകരിക്കുന്നു. അപ്പോള്‍ അനാദിയായവന്‍ ഉണ്ടാക്കപ്പെട്ടതല്ല അഥവാ സൃഷ്ടിയല്ല; സ്രഷ്ടവാണ്. </span><br />
<br />
<span style="font-size: small;">പദാര്‍ഥം അനാദിയാണ്. ദൈവം അനാദിയാണ്. ഈ രണ്ട് പ്രസ്ഥാവനകളും ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം കേവല ഊഹം എന്നതിനപ്പുറം ഒന്നുമല്ല. ഈ പ്രസ്താവനകളോട് അന്വേഷണാത്മകമായി നടത്തുന്ന ചോദ്യങ്ങളില്‍ ഏതാണ് കൂടുതല്‍ നല്ല ഉത്തരങ്ങള്‍ നല്‍കുന്നത്, ആ പ്രസ്താവനയാണ് ശരി എന്നംഗീകരിക്കേണ്ടിവരും. പദാര്‍ഥനിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. പദാര്‍ഥം മാറ്റത്തിന് വിധേയമാണ്. മാറ്റത്തിന് വിധേയമാകുന്നത് പുതുതായി ഉണ്ടായതാണ്. പദാര്‍ഥത്തെ ഉണ്ടാക്കുന്നവന് മറ്റൊരു പദാര്‍ഥമാകാനും സാധ്യമല്ല. അവന് പദാര്‍ഥാതീതമായിരിക്കണം. പദാര്‍ഥത്തിന് ബാധകമായ നിയമങ്ങള്‍ പദാര്‍ഥാതീതമായതിന് ബാധകമല്ല. ദൈവത്തിന് പ്രപഞ്ചം സൃഷ്ടിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്ന് ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിയും. മനുഷ്യനുള്ള പരിമിതിയാണ് ആ ചോദ്യത്തിലുള്ളത്. അസംസ്കൃത വസ്തുക്കളെ രൂപപരിണാമം വരുത്താനെ മനുഷ്യന് കഴിയൂ. അവന് അണുവിനെപ്പോലും സൃഷ്ടിക്കാനാവില്ല. ദൈവം ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച സ്രഷ്ടാവാണ്. </span><br />
<br />
<span style="font-size: small;">പ്രാപഞ്ചികമായ എല്ലാ വസ്തുകളും സംഭവങ്ങളും ഒരു കാരണത്തെ തേടുന്നു. ആ കാരണം മറ്റൊരു കാരണത്തെയും തേടുന്നു. ഇത് അനന്തമായി നീണ്ടുപോകുക സാധ്യമല്ല. ഒരിടത്ത് അത് അവസാനിക്കേണ്ടതുണ്ട്. അതാണ് എല്ലാ കാരണങ്ങളുടെ കാരണം. ദൈവത്തെ മുസബിബുല്‍ അസ്ബാബ് (അഥവാ കാരണങ്ങളുടെ കാരണക്കാരന്‍) എന്നാണ് ഖുര്‍ആന്‍ നല്കുന്ന മറ്റൊരു വിശേഷണം. അതിനാല്‍ പ്രപഞ്ച ഉല്‍ഭവസമയത്തുള്ള പൊട്ടിത്തെറിക്ക് കാരണമെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ വിശ്വാസി അന്തിച്ചു നില്ക്കുകയില്ല. ആ ശക്തിയാണ് ദൈവമെന്ന് വിശ്വാസി പറയും. </span><br />
<br />
<span style="font-size: small;">ദൈവമാണ് സ്രഷ്ടാവ് എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം യുക്തിപരമായി മാത്രം അവന് ബോധ്യപ്പെട്ട കാര്യമല്ല. യുക്തിപിന്തുണക്കുന്നതോടൊപ്പം, ദൈവത്തില്‍ നിന്ന് പ്രവാചകന്മാരിലൂടെ നല്കപ്പെട്ട അദൃശ്യജ്ഞാനത്തിന്റെ പിന്‍ബലവും അതിനുണ്ട്. അതിബൃഹത്തായ അത്ഭുതകരമായ ഈ പ്രപഞ്ചം സര്‍വശക്തനും അനാദിയുമായ ഒരു സ്രഷ്ടാവിന്റെ ശക്തിമഹാത്മ്യത്തിന്റെ പ്രകടനമാണ് എന്ന് അത് മനുഷ്യനെ പഠിപ്പിച്ചു. പ്രപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിന്റെ പിന്നില്‍ പ്രവത്തിക്കുന്ന പരാശക്തിയെ കണ്ടെത്താനും അത് മനുഷ്യനെ ഉണര്‍ത്തി. ഈ വസ്തുതകളെ നിഷേധിക്കാന്‍ തക്ക ഒരു ന്യായീകരണവും നമ്മുക്ക് ഇന്ന് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് സ്വാഭാവികമായി ദൈവനിയുക്തന്‍ എന്ന് പറയുന്ന പ്രവാചകനെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. മനുഷ്യരെ ഇത്ര വ്യവസ്ഥാപിതമായി സൃഷ്ടിച്ച നാഥന് നീതിമാനാണ്. അതിനാല്‍ അവന്റെ ഉത്തരവാദിത്തമാണ്, വക്രമായ മാര്‍ഗമുള്ളതോടൊപ്പം ശരിയായ മാര്‍ഗം മനുഷ്യന് കാണിച്ചുകൊടുക്കല്‍. പ്രവാചകന് , മലക്ക്, ജിന്ന്, സ്വര്‍ഗം, നരകം ഇത്തരം അദൃശ്യജ്ഞാനം കണ്ടെത്താന്‍ മനുഷ്യന് അശക്തനാണ് അവിടെയാണ് പ്രവാചകത്വം പ്രസക്തമാകുന്നത്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നാം പ്രവാചകന്മാരെ അവലംബിക്കുന്നു എന്ന ഒരു കാര്യം മാത്രമാണ് ഒരു ദൈവവിശ്വാസി ചെയ്യുന്നത്. പ്രവാചകന്മാരുടെ സത്യസന്ധത ബോധ്യപ്പെട്ടാല്‍ മനുഷ്യന് ഭൗതികമായി കണ്ടെത്താന്‍ കഴിയാത്ത ഇത്തരം അഭൗതിക കാര്യങ്ങളില്‍ ദൈവദൂതന്മാരെ പിന്‍പറ്റുന്നത് എങ്ങനെ യുക്തിരഹിതമാകും.<br />
<br />
വിശ്വാസത്തെ ദൈവനിഷേധികളും നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവര്‍ വിശ്വസിക്കന്നത് മറ്റൊരു ദൈവനിഷേധിയെയായിരിക്കും എന്നുമാത്രം. വിശ്വാസികള്‍ പ്രവാചകനില്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിന് ശേഷമാണ്. അവരുടെ ജീവിത വിശുദ്ധിയും സത്യസന്ധയും ഒരല്പം നിഷ്പക്ഷതയുള്ള നല്ല മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാവുന്നതാണ്. </span><br />
<br />
<span style="font-size: small;">സ്രഷ്ടാവായ ദൈവത്തിന് സ്രഷ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവന് സ്രഷ്ടാവല്ല സൃഷ്ടിമാത്രമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും യഥാര്‍ഥ സ്രഷ്ടാവല്ല. ആദികാരണമായ, അനാദിയായ ശക്തിയേതൊ അതാണ് സ്രഷ്ടാവായ ദൈവം. യഥാര്‍ഥ സ്രഷ്ടാവിനെ - ദൈവത്തെ - പ്രാപഞ്ചികമായ കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സങ്കല്പിക്കുന്നത് കൊണ്ടാണ്, ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യമുത്ഭവിക്കുന്നത്. അനാദിയും അനന്തനുമായ സ്രഷ്ടാവിന് ആദ്യന്തങ്ങളുള്ള വസ്തുക്കള്‍ക്ക ബാധകമായ കാര്യകാരണബന്ധം ബാധകമല്ല. കാര്യകാരണബന്ധങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ സ്രഷ്ടാവ്. അതുകൊണ്ട് ദൈവത്തെ സൃഷ്ടിച്ചവനാര് എന്ന ചോദ്യം അറ്റത്തിന്റെ അറ്റമേത് എന്ന ചോദ്യം പോലെ അപ്രസക്തവും അസംബന്ധവുമാകുന്നു.</span></span></b></span></div><div style="text-align: left;"><span class="Apple-style-span" style="color: #351c75; font-size: large;"><b><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif; font-size: 12px; font-weight: normal;"><span style="font-size: small;"><br />
</span></span></b></span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-46909187720669368672011-05-30T10:40:00.000+05:302011-05-30T10:40:22.384+05:30ത്രിയേകത്വം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: center;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><b><span font=""><u><span class="Apple-style-span" style="-webkit-text-decorations-in-effect: none; font-weight: normal;"><b><br />
</b></span></u></span></b></span></span></div><div style="text-align: center;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><b><span font=""><u><span class="Apple-style-span" style="-webkit-text-decorations-in-effect: none; font-weight: normal;"><b>ദൈവവീക്ഷണം:</b></span>ത്രിയേകത്വം</u></span></b> </span></span></div><div style="text-align: center;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><br />
</span></span></div><div style="text-align: left;"><span class="Apple-style-span" style="clear: left; color: #38761d; float: left; font-size: large; margin-bottom: 1em; margin-right: 1em;"><img src="" /></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"></span></div><div style="text-align: left;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><span class="Apple-style-span" style="color: black; font-size: 12px;"><span style="font-size: small;">ത്രിയേകത്വമാണ് ക്രിസ്തുമതത്തിന്റെ അടിത്തറ. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്ന് ഒരു ദൈവം. ഇതാണ് ത്രിയേകത്വം. ഈ വിശ്വാസം എത്രത്തോളം വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പ്രമുഖ ക്രിസ്തുമത പണ്ഡിതന് സെയ്ന്റ് അഗസ്റ്റിന്റെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം: "ദൈവികത്രിത്വത്തെക്കുറിച്ച് പഠിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് എനിക്ക് മുമ്പ് എഴുതിയിട്ടുള്ള, അഥവാ വായിക്കാന്‍ കഴിഞ്ഞ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കളായ വേദപുസ്തകത്തിന്റെ പഴയതും പുതിയതുമായ കത്തോലിക്കാ വ്യഖ്യാതാക്കളെല്ലാം തന്നെ പരിശുദ്ധ വചനങ്ങള്‍ പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവിക ഏകത്വത്തില്‍ ഒരുമിച്ചിട്ടുണ്ടെന്നും അംശനീയമല്ലാത്ത തുല്യതയാണ് അവയുടെ സത്തയെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ മൂന്ന് ദൈവങ്ങള്‍ അല്ല; ഒരേയൊരു ദൈവം മാത്രം. എന്നിരുന്നാലും പിതാവാണ് പുത്രനെ ജനിപ്പിച്ചതെന്നതിനാല് പിതാവ് പുത്രനല്ല; പുത്രന് പിതാവിനാല്‍ ജനിപ്പിക്കപ്പെട്ടതിനാല് പുത്രന് പിതാവല്ല. പരിശുദ്ധാത്മാവാകട്ടെ പിതാവും പുത്രനുമല്ല. പിതാവിന്റെയും പുത്രന്റെയും ആത്മാവ് മാത്രമാണ് അതെങ്കിലും അത് സ്വയം തന്നെ പിതാവുമായും പുത്രനുമായും തുല്യതയില്‍ സ്ഥിതി ചെയ്യുന്നു. ഏകത്വത്തിന്റെ ത്രിഭാവങ്ങളിലൊന്നാണത്."<br />
<br />
വാക്കുകളിലൂടെയും തര്ക്കശാസ്ത്രങ്ങളിലൂടെയും വിശ്വാസ്യതയുടെ പുകമറ സൃഷ്ടിക്കാന്‍ സാധിച്ചാലും മനുഷ്യബുദ്ധി അത്തരമൊരു ദൈവസങ്കല്പത്തെ മനസ്സിലാക്കുന്നതില്‍ പരാചയപ്പെടും. ആദം മുതലുള്ള പ്രവാചകന്മാരില് ആരും ദൈവത്തിന് ഇങ്ങനെയൊരു വ്യാഖ്യാനം നല്‍കിയതായി കാണാന്‍ കഴിയില്ല. ബൈബിളിലെ പുതിയനിയമത്തില്‍ പോലും സംശയലേശമന്യേ വ്യക്തമാക്കപ്പെ ഒന്നല്ല ത്രിത്വം. സെന്റ് പോളാണ് അതിന്റെ ഉപജ്ഞാതാവ് എന്ന് മനസ്സിലാക്കപ്പെടുന്നു. എന്തുകൊണ്ട് ദൈവം പ്രവാചകന്മാരിലൂടെ ഇങ്ങനെയൊരു ദൈവത്തെ പരിചയപ്പെടുത്തിയില്ല എന്ന് ചോദിച്ചാല്‍ മനുഷ്യന് ബുദ്ധിപരമായി വളര്‍ച പ്രാപിക്കാന്‍ കാത്തിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കാറ്. എന്നാല്‍ രണ്ടായിരം വര്‍ഷത്തിന് ശേഷവും ചിത്രത്തിലൂടെയും അക്കത്തിലൂടെയും ശ്രമിച്ചിട്ടും മനുഷ്യമനസ്സില്‍ അത്തരമൊരു വിശ്വാസം സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവരുന്നു. എന്നിട്ടും ഫലം നാസ്തി എന്നതാണ് അനുഭവം. പ്രവാചകന് മുഹമ്മദ് നബിയുടെ കാലത്ത് ക്രിസ്തുമതത്തില്‍ നിലനിന്ന മിക്ക സങ്കല്പങ്ങളെയും </span><span style="font-size: small;">വിശുദ്ധഖുര്ആന്</span><span style="font-size: small;"> നിരൂപണം ചെയ്യുകയും തിരസ്കരിക്കുകയും ചെയ്യുന്നു. യേശുവിന്റെ അധ്യാപനങ്ങളില്‍ പെട്ടതായിരുന്നില്ല </span><span style="font-size: small;">എന്ന് </span><span style="font-size: small;">വ്യക്തമാക്കുന്ന വസ്തുതയാണത്. ദൈവപ്രോക്തമെന്ന് കരുതപ്പെടുന്ന വിശ്വാസമായതിനാല്‍ അതിനെതിരെ ഖുര്‍ആന്റെ നിലപാട് വ്യക്തമാക്കുകയാണ് ഇതിലൂടെ. </span></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><span class="Apple-style-span" style="color: black; font-size: 12px;"><span style="font-size: small;"><br />
</span></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #38761d; font-size: large;"><span class="Apple-style-span" style="color: black; font-size: 12px;"><span style="font-size: small;"><br />
</span></span></span></span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-56752086828447358662011-05-30T10:30:00.000+05:302011-05-30T10:30:59.693+05:30അല്ലാഹുവുമായുള്ള ബന്ധം<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><span style="font-size: small;"><br />
</span></span><br />
<div style="text-align: center;"><b><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: #734633;">ദൈവവീക്ഷണം:</span></span><span class="Apple-style-span" style="color: #734633; font-family: Arial, Helvetica, sans-serif;">ഏകദൈവത്വം</span></span></b></div><div><span class="Apple-style-span" style="color: #734633; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-size: 19px;"><br />
</span></span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><img align="left" alt="" border="0" hspace="" src="http://islamdarsanam.com/uploads/univers.jpg" style="height: 188px; width: 251px;" vspace="" /></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><span style="font-size: small;">മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന് അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്.പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു. കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന് ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു.<br />
<br />
ഒന്നിലധികം ഈശ്വരന്മാര്ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: "ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു."(21:22) "ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു."(17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില് ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്. ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല.<br />
<br />
കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന് ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല, രാജാധിരാജന്; പരമപവിത്രന്‍, സമാധാന ദായകന്, അഭയദാതാവ്, മേല്നോട്ടക്കാരന്,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന് തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന് തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24) ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന് അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന് ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന് ; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം. പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു. പരമദയാലു, പരമകാരുണികന് എന്നിവ അല്ലാഹുവിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന് ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന് പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു.<br />
<br />
അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന് സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്ഹിക്കുന്നവന്. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു. മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്.<br />
<br />
ചുരുക്കത്തില്‍ ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം (അല്ലാഹു) ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്. അതിനാല്‍ ദൈവമല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ വ്യവസ്ഥനിശ്ചയിച്ചത് ആ നിയമമനുസരിച്ചാണ് അത് ചലിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവന് പ്രാപഞ്ചിക വിധികര്‍ത്താവാണ്. ഭൂമിയില്‍ സ്വേഛപ്രകാരം ചരിക്കാനുള്ള സ്വാതന്ത്ര്യം നല്കപ്പെട്ട ഏകഭൗതിക ജീവി മനുഷ്യനാണ് എന്നാല്‍ അവന് സര്വതന്ത്രസ്വതന്ത്രനല്ല. അവന്റെ കര്‍മങ്ങള്‍ക്ക് ദൈവം പരിധിനിശ്ചയിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിന് വേണ്ട മുഴുവന്‍ നിയമങ്ങളും നല്കിയിരിക്കുന്നു. അഥവാ മനുഷ്യന്റെ സാന്മാര്ഗിക വിധികര്‍ത്താവും ദൈവമാണ്. ഇതിലൊന്നും ദൈവമല്ലാതെ ആര്‍ക്കും പങ്കില്ല. ആ ദൈവിക നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യത മനുഷ്യനുണ്ട് എന്ന നിലയില്‍ ദൈവം യജമാനനും മനുഷ്യന് അവന്റെ അടിമയുമാണ്. അവനാണ് പ്രപഞ്ചത്തിന്റെ ഉടമ എന്ന നിലയില്‍ ദൈവം സര്വലോകനാഥനാണ്. സകല സൗകര്യങ്ങളും നല്‍കിയതിനാ</span><span style="font-size: small;">ല്‍</span><span style="font-size: small;">നമ്മുടെ ഒരേയൊരു ആരാധ്യന്‍ ദൈവം മാത്രമാണ്.</span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><span style="font-size: small;"><br />
</span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><span style="font-size: small;"><br />
</span></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-33187711561065568602011-05-30T10:27:00.000+05:302011-05-30T10:27:03.288+05:30ഖുര്‍ആന്‍ അമാനുഷികമോ ?<div dir="ltr" style="text-align: left;" trbidi="on"><div style="text-align: center;"><span class="Apple-style-span" style="color: #a64d79; font-size: large;"><b>ചോദ്യോത്തരം:<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">അമാനുഷികതക്ക് തെളിവ്</span></b></span></div><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: 'Times New Roman'; font-size: large;"><span class="Apple-style-span" style="color: #cc0000;">ചോദ്യം:</span></span><b style="color: #990000;">ഖുര്‍ആന്‍ ദൈവികമാണെന്നതിന് തെളിവുണ്ടോ?. അത് ഖുര്‍ആന്റെ ഒരും അവകാശവാദം മാത്രമല്ലേ?.</b></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><b style="color: #990000;"><br />
</b></span><br />
<b style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img src="" /></b><span class="Apple-style-span" style="color: #990000; font-family: Arial, Helvetica, sans-serif;"></span><br />
ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല. ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല. അനുയായികള്‍ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കുക. (ഖുര്‍ആന്‍ 2: 23) പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു. യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ദൈവമാണ! അവന് സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ. മുഗീറയുടെ മകന് വലീദ് ഇസ്ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല. വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ല് വലീദിനെ സമീപിച്ച് ഖുര്‍ആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യന് പറയുന്ന കാര്യങ്ങള്‍ക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും. ഇത് അബൂജഹ് ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവന്റെ ഭ്രാന്തന് ജല്പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാര്ക്കത് കുറച്ചിലാണ്. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക. അബൂജഹ് ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന് മാത്രമാണ് മുഹമ്മദ്. എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ. നാല്പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്അമീന് (വിശ്വസ്തന്) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന് ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിന്റെ അനുയായികളായി മാറുന്നു. ഖുര്‍ആന്‍ മാനവസമൂഹത്തിന്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന്, ബോധമുള്ള ആരും അവകാശപ്പെടുകയില്ല. മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നല്കി. നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം മനുഷ്യനാണ്.<br />
<br />
</div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-63904968196651700882011-05-29T20:01:00.002+05:302011-05-29T20:01:59.838+05:30ഖുര്‍ആനും ബൈബിളും<div dir="ltr" style="text-align: left;" trbidi="on"><br />
<div style="text-align: center;"><span class="Apple-style-span" style="font-size: large;"><b><span class="Apple-style-span" style="font-family: 'Helvetica Neue', Arial, Helvetica, sans-serif;">ചോദ്യോത്തരം <span dir="ltr">:</span></span>ഖുര്‍ആനും ബൈബിളും</b></span></div><div style="text-align: center;"><span class="Apple-style-span" style="font-size: large;"><br />
</span></div><div style="text-align: center;"><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-size: small;"></span></span></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><b><span font="" style="color: #996666;"><u>ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതോ ?</u></span></b> </span></div><div><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><br />
</span></span></div><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"></span></span><br />
<div style="text-align: center;"><span class="Apple-style-span" style="font-size: large;"><br />
</span></div><div style="text-align: left;"><span class="Apple-style-span" style="clear: left; float: left; font-size: large; margin-bottom: 1em; margin-right: 1em;"><img height="270" src="http://t1.gstatic.com/images?q=tbn:ANd9GcTuEFfBPrMQn6XwvGueeZ6gjRv2Ru_83a5ER17-mf_-nTCzfKx6pA" width="320" /></span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><br />
<div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">ഖുര്‍ആനെക്കുറിച്ച് കേട്ടറിയുകയോ അല്പം വായിക്കുകയോ ചെയ്തിട്ടുള്ള ഭൂരിഭാഗം ക്രൈസ്തവരും പലവിഷയത്തിലെയും സാമ്യതയും പൊതുവെ പരാമര്‍ശിക്കപ്പെടുന്ന പ്രവാചക ചരിത്രവും മുന്നില്‍ വെച്ച് ബൈബിള്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തിയെഴുതി മുഹമ്മദ് നിര്മിച്ചുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന നിഗമനത്തിലാണ് എത്തിച്ചേരാറുള്ളത്. ഇത്തരമൊരന്വേഷണത്തില് പൊതുവായി പരാമര്‍ശിക്കപ്പെട്ട അത്തരം വിഷയങ്ങള്‍ താരതമ്യം ചെയ്യാതെ മറുപടി പൂര്‍ണമാകില്ല എന്നത് ഒരു വസ്തുതയത്രേ. എന്തുകൊണ്ടാണ് വിഷയങ്ങളിലും സംഭവങ്ങളിലുമുള്ള സാമ്യത. അതിന് മറ്റുവല്ല കാരണങ്ങളുമുണ്ടോ. വ്യത്യസ്തതപുലര്‍ത്തുന്ന സംഭവങ്ങളില്‍ ഏത് ഗ്രന്ഥത്തിലേതാണ് സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് തുടങ്ങിയ സംഗതികള്‍ ചര്ചചെയ്യേണ്ടി വരും. ഇത്തരം സന്ദര്‍ഭത്തില്‍ അത് മറ്റുഗ്രന്ഥത്തെ താറടിക്കാനോ താഴ്തിക്കെട്ടാനോ ഉള്ള ശ്രമമായി തെറ്റിദ്ധരിക്കുന്നത് അന്വേഷണത്തിന്റെ പാതയിലുള്ള ഏറ്റവും വലിയ തടസ്സമാണ്.<br />
<br />
ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണ് എന്ന ആരോപണം പലവിധത്തില്‍ സത്യവുമായി ബന്ധമില്ല എന്ന് തെളിയിക്കാന്‍ കഴിയും. അങ്ങനെ ഒരു ആരോപണമുന്നയിക്കുന്നത് വ്യക്തമായ വസ്തുതകളുടെ പിന്‍ബലത്തിലല്ല എന്നതാണ് സത്യം. ഈ ആരോപണം സത്യമല്ലെന്ന് മാത്രമല്ല, സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി വായിക്കുന്ന ഏവര്‍ക്കും വളരെ വേഗം ബോധ്യമാകും.</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്ഗത്തില് ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര് പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">മതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ദൈവവിശ്വാസത്തില്‍തന്നെ ജൂത-ക്രൈസ്തവ വീക്ഷണവും മുഹമ്മദ് നബിയുടെ പ്രബോധനവും തമ്മില്‍ പ്രകടമായ അന്തരവും വൈരുധ്യവും കാണാം. മുഹമ്മദ് നബി കണിശമായ ഏകദൈവസിദ്ധാന്തമാണ് സമൂഹസമക്ഷം സമര്‍പ്പിച്ചത്. എന്നാല്‍ ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ ഇന്നത്തെപ്പോലെ അന്നും വികലമായ ദൈവവിശ്വാസമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. നബിതിരുമേനി ഇത് അംഗീകരിച്ച് അനുകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ അതിനെ നിശിതമായി എതിര്‍ക്കുക കൂടി ചെയ്തു. യഹൂദന്മാര് പറയുന്നു: <span style="color: #006600; font-style: italic; font-weight: bold;">ഉസൈര്‍ ദൈവപുത്രനാകുന്നു. </span><span style="color: #006600; font-weight: bold;">ക്രൈസ്തവര്‍ പറയുന്നു: </span><span style="color: #006600; font-style: italic; font-weight: bold;">മിശിഹാ ദൈവപുത്രനാകുന്നു ഇതെല്ലാം അവര്‍ വായകൊണ്ട് പറയുന്ന നിരര്‍ഥകമായ ജല്പനങ്ങളത്രെ. അവര്‍, തങ്ങള്‍ക്കുമുമ്പ് സത്യനിഷേധത്തിലകപ്പെട്ടവരുടെ വാദത്തോട് സാദൃശ്യംവഹിക്കുന്നു</span> (9:30).</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;"><span style="color: #006600; font-style: italic; font-weight: bold;">അല്ലാഹു പുത്രന്മാരെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ താക്കീത് ചെയ്യാനുമാണ് ഈ ഗ്രന്ഥം അവതീര്‍ണമായത്. അവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരറിവുമില്ല. അവരുടെ പൂര്‍വികര്‍ക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളില്‍നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. വെറും കള്ളമാണവര്‍ പറയുന്നത് </span>(18: 4, 5).</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;"><span style="color: #006600; font-style: italic; font-weight: bold;">അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ഏകദൈവമല്ലാതെ വേറെ ദൈവമേയില്ല. അവര്‍ തങ്ങളുടെ ഇത്തരം വാദങ്ങളില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരിലെ നിഷേധികളെ വേദനാനിരതമായ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പ് നല്‍കുന്നവനുമല്ലോ</span><span style="color: #006600; font-weight: bold;"> </span>( 5: 73, 74).</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">ഇന്നത്തെ ജൂത-ക്രൈസ്തവ സമൂഹത്തെപ്പോലെ അന്നത്തെ യഹൂദരും ക്രൈസ്തവരും യേശുവിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇതിനെ ശക്തമായി നിഷേധിക്കുന്നു. യഹൂദര്‍ പറഞ്ഞു: <span style="color: #006600; font-style: italic; font-weight: bold;">മസീഹ് ഈസബ്നു മര്‍യമിനെ- ദൈവദൂതനെ- ഞങ്ങള്‍ കൊന്നുകളഞ്ഞിരിക്കുന്നു.സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയാണുണ്ടായത്. അദ്ദേഹത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരും സംശയഗ്രസ്തര്‍ തന്നെ. അവര്‍ക്ക് അതിനെക്കുറിച്ചൊരറിവുമില്ല; ഊഹത്തെ പിന്‍പറ്റുന്നതല്ലാതെ. അവരദ്ദേഹത്തെ ഉറപ്പായും കൊന്നിട്ടില്ല</span><span style="color: #006600; font-weight: bold;"> </span>(4: 157).</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;">ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് അബദ്ധജടിലമായ അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. അവയൊന്നും ഖുര്‍ആനിലില്ലെന്നു മാത്രമല്ല; അവയുടെ സത്യസന്ധവും കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;"><span style="color: #990000; font-style: italic; font-weight: bold;">വെയിലാറിയപ്പോള്‍ തോട്ടത്തിലൂടെ കര്‍ത്താവായ ദൈവം നടക്കുന്ന ശബ്ദം അവര്‍ കേട്ടു. ദൈവസന്നിധിയില്‍ നിന്നകന്ന് മനുഷ്യനും ഭാര്യയും തോട്ടത്തിലെ വൃക്ഷങ്ങള്‍ക്കിടയില്‍ പോയി ഒളിച്ചു </span>(ഉല്പത്തി 3:8,9).</span></span></div><div style="font-size: 12px; text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;"><span style="color: #990000; font-style: italic; font-weight: bold;">അനന്തരം കര്‍ത്താവായ ദൈവം അരുള്‍ചെയ്തു: നോക്കുക, മനുഷ്യന് നന്മതിന്മകള് അറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഇനി ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ കനികൂടി പറിച്ച് തിന്ന് എന്നെന്നും ജീവിക്കാന്‍ ഇടവരരുത് </span>(ഉല്പത്തി 3:22).</span></span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-size: small;"><br />
</span><div style="font-size: 12px; text-align: justify;"><span style="font-size: small;">ഇസ്ലാമിലെ ദൈവസങ്കല്പത്തിനും വിശ്വാസത്തിനും കടകവിരുദ്ധമാണ് ഈ പ്രസ്താവങ്ങള്‍. ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: <span style="color: #990000; font-style: italic; font-weight: bold;">നോഹ് വീഞ്ഞ് കുടിച്ച് ലഹരി ബാധിച്ച് നഗ്നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ട് കാനാനിന്റെ പിതാവായ ഹാം വെളിയില്‍ ചെന്ന് മറ്റു രണ്ട് സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫെതും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലായി ഇട്ട്, പിറകോട്ട് നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. മുഖം തിരിച്ചു നടന്നതിനാല്‍ അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. മദ്യലഹരി വിട്ടുണര്‍ന്ന് തന്റെ ഇളയ പുത്രന്റെ പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ നോഹ് പറഞ്ഞു: കാനാന്‍ ശപിക്കപ്പെട്ടവന്‍. അയാള്‍ സ്വന്തം സഹോദരന്മാര്ക്ക് അടിമകളില്‍ അടിമയായിരിക്കും. കര്‍ത്താവ് ശേമിനെ അനുഗ്രഹിക്കട്ടെ</span> (ഉല്പത്തി 9: 21-26).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനത്രെ.</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ക്ഷാമം രൂക്ഷമായതിനാല്‍ അബ്രാം പ്രവസിക്കുന്നതിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. ഈജിപ്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അബ്രാം ഭാര്യ സാറായോട് പറഞ്ഞു: <span style="color: #990000; font-style: italic; font-weight: bold;">നീ സുന്ദരിയാണെന്ന് എനിക്കറിയാം. ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ ഇവള് ഇയാളുടെ ഭാര്യയാണ് എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ വിടുകയും ചെയ്യും. നീ നിമിത്തം എനിക്കു നന്മ വരാന്‍ നീ എന്റെ സഹോദരിയാണെന്ന് പറയുക. നീ നിമിത്തം എന്റെ ജീവന് രക്ഷിക്കുകയും ചെയ്യും. അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ അത്യന്തം സുന്ദരിയാണെന്ന് ഈജിപ്തുകാര്‍ കണ്ടു. അവളെ കണ്ട ഫറോവന്റെ പ്രഭുക്കന്മാര് ഫറോവന്റെ മുമ്പില്‍ അവളെപറ്റി പ്രശംസിച്ചു സംസാരിച്ചു. സ്ത്രീയെ ഫറോവന്റെ അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവള് നിമിത്തം ഫറോവന് അബ്രാമിനോട് ദയാപൂര്‍വം പെരുമാറി. അയാള്‍ക്ക് ആടുമാടുകളെയും ഭൃത്യന്മാരെയും ഭൃത്യകളെയും പെണ്‍കഴുതകളെയും ഒട്ടകങ്ങളെയും നല്കി</span> (ഉല്പത്തി 12: 10-16).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരില്‍ നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">പ്രവാചകനായ ലോത്തിനെക്കുറിച്ച് ബൈബിള്‍ പറയുന്നു: <span style="color: #990000; font-weight: bold;">സോവറില്‍ പാര്‍ക്കാന്‍ ലോത്ത് ഭയപ്പെട്ടു. അതുകൊണ്ട് അയാള്‍ രണ്ടു പുത്രിമാരെയും കൂട്ടി സോവര്‍ നഗരത്തില്‍നിന്ന് പോയി മലയില്‍ താമസിച്ചു. അവിടെ ഒരു ഗുഹയില്‍ അവര്‍ പുത്രിമാരോടൊത്ത് പാര്‍ത്തു. മൂത്ത പുത്രി ഇളയവളോട് പറഞ്ഞു: </span><span style="color: #990000; font-style: italic; font-weight: bold;">നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണ ചേരാന്‍ ഭൂമിയില്‍ ഒരു മനുഷ്യനുമില്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍നിന്ന് സന്തതികളെ നേടാം! </span><span style="color: #990000; font-weight: bold;">അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്തപുത്രി അകത്തുചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള് എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റു പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മൂത്ത മകള്‍ ഇളയവളോടു പറഞ്ഞു: </span><span style="color: #990000; font-style: italic; font-weight: bold;">ഇന്നലെ ഞാന്‍ നമ്മുടെ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനോടൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടിയെടുക്കാം.</span><span style="color: #990000; font-weight: bold;"> അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയപുത്രി എഴുന്നേറ്റു ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള് എപ്പോള്‍ വന്നു ശയിച്ചുവെന്നോ എപ്പോള്‍ എഴുന്നേറ്റുപോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി. മൂത്തവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു. അയാളാണ് ഇന്നോളമുള്ള മോവാബിയരുടെ പിതാവ്. ഇളയവളും ഒരു പുത്രനെ പ്രസവിച്ചു. അവന്ന് ബെന്‍അമ്മീ എന്ന് പേരിട്ടു. അയാളാണ് ഇന്നോളമുള്ള അമ്മേനിയരുടെ പിതാവ് </span>(ഉല്പത്തി 19: 30-38).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">അത്യന്തം ഹീനവും നീചവും മ്ളേഛവുമായ വൃത്തിയിലേര്‍പ്പെട്ടതായി ബൈബിള്‍ പരിചയപ്പെടുത്തിയ ലോത്തും ജീവിതവിശുദ്ധിക്കും ലൈംഗിക സദാചാരത്തിനും ജീവിതകാലം മുഴുവന്‍ നിലകൊണ്ട പരിശുദ്ധിയുടെ പ്രതീകമായ ലൂത്വ് നബിയും ഒരിക്കലും സമമാവുകയില്ല. അരാജകവാദികളായ കാമവെറിയന്മാര് മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകള്‍ പരിശുദ്ധരായ പ്രവാചകന്മാരുടെമേല് വച്ചുകെട്ടുകയായിരുന്നു ബൈബിള്‍. ഇത്തരം എല്ലാവിധ അപഭ്രംശങ്ങളില്‍നിന്നും തീര്‍ത്തും മോചിതമാണ് വിശുദ്ധ ഖുര്‍ആന്‍.</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">പ്രവാചകത്വത്തിന്റെ യഥാര്‍ഥ അവകാശിയായിരുന്ന ഏശാവില്‍നിന്ന് അപ്പവും പയര്‍പായസവും നല്കി അതു വാങ്ങുകയായിരുന്നു ബൈബിളിന്റെ ഭാഷയില്‍ യാക്കോബ്:<span style="color: #990000; font-weight: bold;"> </span><span style="color: #990000; font-style: italic; font-weight: bold;">ഒരിക്കല്‍ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിയില്‍നിന്ന് വിശന്നുവലഞ്ഞു കയറിവന്നു. ആ ചെമന്ന പായസത്തില്‍ ഒരു ഭാഗം എനിക്ക് തരിക. ഞാന്‍ വിശന്നുവലയുന്നു </span><span style="color: #990000; font-weight: bold;">എന്ന് ഏശാവ് യാക്കോബിനോട് പറഞ്ഞു. </span><span style="color: #990000; font-style: italic; font-weight: bold;">ആദ്യം നിന്റെ ജന്മാവകാശം എനിക്കു വില്‍ക്കുക</span><span style="color: #990000; font-weight: bold;"> എന്ന് യാക്കോബ് പറഞ്ഞു. ഏശാവ് മറുപടി പറഞ്ഞു:</span><span style="color: #990000; font-style: italic; font-weight: bold;">മരിക്കാറായിരിക്കുന്ന എനിക്ക് ജന്മാവകാശം കൊണ്ട് എന്തു പ്രയോജനം? </span><span style="color: #990000; font-weight: bold;">യാക്കോബ് പറഞ്ഞു: </span><span style="color: #990000; font-style: italic; font-weight: bold;">ആദ്യംതന്നെ എന്നോട് പ്രതിജ്ഞ ചെയ്യുക.</span><span style="color: #990000; font-weight: bold;"> ഏശാവ് അപ്രകാരം പ്രതിജ്ഞ ചെയ്തു. ജന്മാവകാശം യാക്കോബിനു വിറ്റു. തുടര്‍ന്ന് യാക്കോബ് ഏശാവിന് അപ്പവും പയര്‍പായസവും കൊടുത്തു.</span> (ഉല്പത്തി 25: 29-34).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">സ്വന്തം ജ്യേഷ്ഠന് വിശന്നുവലഞ്ഞപ്പോള്‍ അതിനെ ചൂഷണംചെയ്ത് അയാളുടെ ജന്മാവകാശം തട്ടിയെടുത്ത ക്രൂരനാണ് ബൈബിളിലെ യാക്കോബ്. എന്നാല്‍ ഖുര്‍ആനിലെ യഅ്ഖൂബ്നബി വിശുദ്ധനും ക്ഷമാശീലനും പരമ മര്യാദക്കാരനുമത്രെ. ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ പിതാവ് ഇസ്ഹാഖ് കള്ളം പറഞ്ഞവനാണ്. ഇസ്ഹാഖ് ഗറാറില്‍ താമസിച്ചു. അവിടത്തെ നിവാസികള്‍ അയാളുടെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവള് എന്റെ സഹോദരിയാണ് എന്ന് അയാള്‍ പറഞ്ഞു. കാരണം, അവള് എന്റെ ഭാര്യയാണ് എന്നു പറയാന്‍ ഇസ്ഹാഖ് ഭയപ്പെട്ടു. <span style="font-style: italic;">റിബെക്ക സുന്ദരിയാകയാല്‍ അവള്‍ക്കു വേണ്ടി സ്ഥലവാസികള്‍ എന്നെ കൊലപ്പെടുത്തിയേക്കും എന്ന് അയാള്‍ ചിന്തിച്ചു</span>.(ഉല്പത്തി 26: 6-7).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">തികഞ്ഞ വഞ്ചനയും ചതിയും ചെയ്താണ് യാക്കോബ് പിതാവിന്റെ അനുഗ്രഹവും പ്രാര്‍ഥനയും സമ്പാദിച്ചത്. ജ്യേഷ്ഠ സഹോദരന് ഏശാവിന്റെ അവകാശം അന്യായമായി തട്ടിയെടുക്കുകയായിരുന്നു അയാള്‍ (ഉല്പത്തി 27: 1-38).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">ബൈബിള്‍ വിവരണമനുസരിച്ച് യാക്കോബിന്റെ ഭാര്യാപിതാവ് ലാബാന്‍ കൊടിയ ചതിയനും ഭാര്യ റാഫേല്‍ വിഗ്രഹാരാധകയുമാണ് (ഉല്പത്തി 29: 25-30, 31: 17-23). പ്രവാചകനായ യാക്കോബിന്റെ പുത്രി വ്യഭിചരിക്കപ്പെട്ടതായും യഹൂദാ മകന്റെ ഭാര്യയെ വ്യഭിചരിച്ചതായും ബൈബിള്‍ പറയുന്നു (ഉല്പത്തി 38: 13-30).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">ദൈവദൂതനായ ദാവീദ് തന്റെ രാജ്യത്തെ പട്ടാളക്കാരനായ ഊറിയായുടെ ഭാര്യ ബത്ശേബയെ വ്യഭിചരിച്ചതായും അവളെ ഭാര്യയാക്കാനായി ഊറിയയെ യുദ്ധമുന്നണിയിലേക്കയച്ച് കൊല്ലിച്ചതായും ബൈബിള്‍ പറയുന്നു (ശാമുവേല്‍ 11: 1-16). പ്രവാചകനായ സോളമന് ദൈവശാസന ധിക്കരിച്ച് വിലക്കപ്പെട്ടവരെ വിവാഹം കഴിച്ചതായും ബൈബിളില്‍ കാണാം (രാജാക്കന്മാര് 11: 1-14).</span></div><div style="font-size: 12px; text-align: justify;"><span style="font-size: small;">പൂര്വപ്രവാചകന്മാരുടെ പില്ക്കാല ശിഷ്യന്മാര് പ്രവാചകാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ച് പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വശംവദരായപ്പോള്‍ സ്വന്തം അധര്‍മങ്ങളും സദാചാരരാഹിത്യങ്ങളും പ്രവാചകന്മാരിലും ആരോപിക്കുകയും അത് വേദപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഇങ്ങനെ കൈകടത്തപ്പെട്ട പൂര്‍വവേദങ്ങളുടെ അനുകരണമാണ് വിശുദ്ധ ഖുര്‍ആനെന്ന് അതിനെ സംബന്ധിച്ച നേരിയ അറിവെങ്കിലുമുള്ള ആരും ആരോപിക്കുകയില്ല. ദൈവദൂതന്മാരെപ്പറ്റി പ്രചരിപ്പിക്കപ്പെട്ടഅവാസ്തവ ക്കഥകള്‍ തിരുത്തി അവരുടെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുകയാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരില് പലരും ചതിയന്മാരും തെമ്മാടികളും കൊടും കുറ്റവാളികളും ക്രൂരന്മാരുമാണെങ്കില്‍, ഖുര്‍ആനിലവര്‍ എക്കാലത്തും ഏവര്‍ക്കും മാതൃകായോഗ്യമായ സദ്ഗുണങ്ങളുടെ ഉടമകളായ മഹദ് വ്യക്തികളാണ്; മനുഷ്യരാശിയുടെ മഹാന്മാരായ മാര്‍ഗദര്‍ശകരും.<br />
<br />
ഖുര്‍ആന്റെയും ബൈബിളിലെയും സംഭവങ്ങളിലെ സാമ്യത അവ ചരിത്ര വസ്തുതകളായത് കൊണ്ട് മാത്രമാണ്. മുഹമ്മദ് നബി പുതിയ ഒരു മതമോ വേദഗ്രന്ഥമോ അവതരിപ്പിച്ചു എന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അവകാശപ്പെടുന്നില്ല. മുഹമ്മദ് നബി പ്രാവചകന്മാരില് ഒരു പ്രവാചകനാണെന്നും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവ പൂര്‍വ വേദങ്ങളിലുള്ളതാണെന്നും ഖുര്‍ആന്‍ തന്നെ സംശയത്തിനിട നല്‍കാത്തവിധം വ്യക്തമാക്കിയിരിക്കുന്നു:<br />
<br />
<span style="color: #006600;"><span style="font-weight: bold;">മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിനുമുമ്പും പല പ്രവാചകന്മാര് കടന്നുപോയിട്ടുണ്ട്.</span> അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ടു തിരിഞ്ഞുപോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന് അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. എങ്കിലും അല്ലാഹുവിനോട് നന്ദിയുള്ളവരാകുന്ന ദാസന്മാര്ക്ക് അവന് പ്രതിഫലം നല്കുന്നു.(3:144)<br />
<br />
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു.അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. <span style="font-weight: bold;">പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്.</span> ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? (എങ്കിലും അവരിലെ സത്യവിരോധികളുടെ അവസ്ഥയെന്തെന്നാല്‍) നാം ഇതിനെ ഒരു അനറബിക്ക് അവതരിപ്പിക്കുകയും എന്നിട്ട് അവന് അത് (ഈ സാഹിത്യ സമ്പുഷ്ടമായ അറബിവചനം) ഇവരെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തുവെന്നുവെക്കുക, എന്നാല്‍ പോലും ഇവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ല. ഈ വിധം നാം ഇതിനെ (ഉദ്ബോധനത്തെ) ധിക്കാരികളുടെ ഹൃദയങ്ങളിലൂടെ കടത്തിവിടുകയാകുന്നു. അവരതു വിശ്വസിക്കുന്നതല്ല-നോവുന്ന ദൈവിക ശിക്ഷയെ കാണുന്നതുവരെ. പിന്നീട് അവരറിയാതെ ആകസ്മികമായി അത് വന്നുഭവിക്കുന്നു. അപ്പോള്‍ അവര്‍ പറയും: <span style="font-style: italic;">ഇനി, നമുക്ക് കുറച്ച് അവധി കിട്ടാന്‍ വഴിയുണ്ടോ? </span></span></span><span style="font-size: small;"><span style="color: #006600;">(26:192-203)</span></span></div><div style="font-size: 12px; text-align: justify;"><span style="font-size: small;"><span style="color: #006600;"><br />
</span></span></div><div style="font-size: 12px; text-align: justify;"><span style="font-size: small;"><span style="color: #006600;"><br />
</span></span></div></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-78051049187364237702011-05-28T21:45:00.000+05:302011-05-28T21:45:42.268+05:30ആരാണ് അല്ലാഹു<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><br />
<span class="Apple-style-span" style="clear: left; float: left; font-family: Arial, Helvetica, sans-serif; margin-bottom: 1em; margin-right: 1em;"><img src="http://t3.gstatic.com/images?q=tbn:ANd9GcQfwHHv5Y_6fXGHsf0USuE4xSFcp-TNFX75bVlnmt1NekpQkop15g" /></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന് എന്നിവക്കുള്ള അറബി നാമമാണ് </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത്</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്, കരീം (നാഥന്, കാരുണികന്, ഉന്നതന്).</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">അനറബി ഭാഷകളില്‍</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">എന്നുതന്നെ വിളിച്ചുവരുന്നു.</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു </span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic;">യഹോവ</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത്</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-style: italic; font-weight: bold;">അല്ലാഹു</span></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">. അവന് അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന് കാണുന്നു' (6: 103). "അവന് അത്യുന്നതനും അതിഗംഭീരനുമാകുന്നു"(2: 255).</span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-31755358820443226342011-05-28T20:57:00.000+05:302011-05-28T20:57:04.559+05:30ഏകദൈവത്വം അഥവാ തൗഹീദ്<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"></span><br />
<div style="text-align: justify;"><span style="font-size: small;"><br />
</span></div><div style="text-align: justify;"><span style="clear: left; float: left; font-size: small; margin-bottom: 1em; margin-right: 1em;"><img height="225" src="http://t0.gstatic.com/images?q=tbn:ANd9GcRdUmsdKOXVbsy6jcd6bwzAOWXX_4AGJK1lDLclvym-eKfgu1rYEQ" width="320" /></span></div><div style="text-align: justify;"><span style="font-size: small;">ഇസ്ലാമിലെ ഏകദൈവത്വം ദൈവം ഏകനാണ് എന്ന് വിശ്വാസം മാത്രമല്ല. മിക്കമതത്തിന്റെ വക്താക്കളും തങ്ങള്‍ ബഹുദൈവവിശ്വാസികളാണ് എന്നംഗീകരിക്കാത്തവരാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളിലെ എണ്ണമറ്റ ഉദ്ധരണികളും മനുഷ്യന്റെ ശുദ്ധപ്രകൃതി അതിനെ തള്ളിപ്പറയുന്നതുമാകാം കാരണം. എങ്കിലും പ്രായോഗികമായി ബഹുദൈവവിശ്വാസത്തിന്റെ വ്യത്യസ്ഥ രൂപങ്ങള്‍ അവയില്‍ കാണപ്പെടാന്‍ പ്രയാസമില്ല. മാത്രമല്ല ബിംബാരാധനയും ബഹുദൈവത്വവും പാടെ നിഷേധിക്കാന്‍ കഴിയുന്നുമില്ല. എന്നാല്‍ കലര്‍പ്പറ്റ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്ലാമിലെ ദൈവവീക്ഷണം.<span style="font-style: italic;">അല്ലാഹു</span> എന്നാണ് അറബിയില്‍ സത്യദൈവത്തിന് പറയുന്ന പേര്. ഈ നാമത്തിന് ബഹുവചനരൂപം പോലുമില്ല. അതുകൊണ്ടാണ് മറ്റുഭാഷകളിലെ ദൈവത്തെക്കുറിക്കുന്ന നാമങ്ങള്‍ അല്ലാഹു എന്ന നാമത്തിന് പകരമാകില്ല എന്ന് പറയുന്നതിന് കാരണം. ദൈവം എന്ന പദത്തിന് ദൈവങ്ങള്‍ എന്ന ബഹുവചന രൂപമുണ്ടല്ലോ. <span style="font-style: italic;">ഇലാഹ്</span> എന്ന അറബി പദമാണ് ഇതിന് സമാനം എന്ന് പറയാം. </span></div><span style="font-size: small;"><br />
</span><div style="text-align: justify;"><span style="font-size: small;">ദൈവം ഏകനായ അസ്തിത്വം, എന്നതില്‍ അവസാനിക്കുകയില്ല ഇസ്ലാമിലെ ഏകദൈവത്വം എന്ന് പറഞ്ഞുകഴിഞ്ഞു. ഗുണങ്ങളിലോ സത്തയിലോ അധികാരാവകാശങ്ങിലോ ദൈവത്തെ തനിച്ചാക്കുക (ഏകാനാക്കുക) എന്നതാണ് ഏകദൈവത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. തൗഹീദ് എന്നാണ് ഇതിന് പറയുന്ന അറബി പദം. ഖുര്‍ആനില്‍ ഈ പദം പ്രയോഗിച്ചിട്ടില്ലെങ്കിലും ഈ പദം ഇസ്്ലാമിക സാങ്കേതിക പദങ്ങളില്‍ മുന്നില്‍ നില്ക്കുന്നു. തൗഹീദ് എന്താണ് എന്ന് വ്യക്തമായി മനസ്സിലാകാതിരുന്നാല്‍ എന്താണ് ഏകദൈവത്വമെന്നും ബഹുദൈവത്വമെന്നും തിരിച്ചറിയാന്‍ പ്രയാസം നേരിടും. ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് മുമ്പ്. ആരാണ് ഇസ്ലാം പരിചയപ്പെടുത്തുന്ന അല്ലാഹു എന്ന് നോക്കാം.</span></div><div style="text-align: justify;"><span style="font-size: small;"><br />
</span></div><div style="text-align: justify;"><span style="font-size: small;"><br />
</span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-25558997629827417762011-04-13T08:00:00.005+05:302011-04-13T08:00:00.861+05:30പരലോകമുണ്ടെന്നതിന് തെളിവുണ്ടോ ?<div dir="ltr" style="text-align: left;" trbidi="on"><br />
<span style="font-size: large;"><i><b>ചോദ്യോത്തരം : വിശ്വാസകാര്യങ്ങള്‍</b></i></span><br />
<br />
<div style="text-align: center;"><span style="font-size: large;"><b><span style="color: #996666;"><u>പരലോകമുണ്ടെന്നതിന് തെളിവ്</u></span></b></span><br />
</div><div style="color: #3d85c6;"><div class="separator" style="clear: both; text-align: center;"></div></div><div style="color: #3d85c6;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihNyr-XKkdnq2V-wlnv48KNhPYwGsCh-_l5Xrm6tR2hpxQTNL_pWvahjn809_fopZ7yvQ8a_bHKu-9EnlRTy6LtV5atMq-G1xokDHfBGGwtP3g_QUss-O3Qs6isQFHRQ01IQ_LbVDNPgeA/s1600/evidence.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihNyr-XKkdnq2V-wlnv48KNhPYwGsCh-_l5Xrm6tR2hpxQTNL_pWvahjn809_fopZ7yvQ8a_bHKu-9EnlRTy6LtV5atMq-G1xokDHfBGGwtP3g_QUss-O3Qs6isQFHRQ01IQ_LbVDNPgeA/s320/evidence.jpg" width="320" /></a></div><br />
</div><div style="color: #3d85c6;"><br />
</div><div style="color: #134f5c; text-align: justify;"><span style="color: #351c75; font-size: small; font-weight: bold;">മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ?</span></div><br />
<br />
<span style="font-size: small;">അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്പതു ഡിഗ്രിയുമാണെന്ന സങ്കല്പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.</span><br />
<br />
<span style="font-size: small;"> ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, ജിന്ന് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യന്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ. ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സിലൂടെ അറിവ് ലഭിക്കുന്ന അനുഗൃഹീതരായ പ്രവാചകന്മാര് പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കുരുടന്മാര് ചോദ്യം ചെയ്യുന്നതുപോലെയാണ്. ഇലയുടെ നിറം പച്ചയും കാക്കയുടെ നിറം കറുപ്പും പാലിന്റെ വര്‍ണം വെളുപ്പുമാണെന്ന് നാം പറയുമ്പോള്‍ തങ്ങളത് കണ്ടറിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ അന്ധന്മാര് അതംഗീകരിക്കുന്നില്ലെങ്കില്‍ വര്‍ണപ്രപഞ്ചം അവര്‍ക്ക് തീര്‍ത്തും അന്യവും അപ്രാപ്യവുമായിരിക്കും. അതുപോലെ തന്നെയാണ് ദിവ്യസന്ദേശങ്ങളെ അംഗീകരിക്കാത്തവരുടെയും അവസ്ഥ. അഭൌതിക ജ്ഞാനം അവര്‍ക്ക് അന്യവും എന്നും അജ്ഞാതവുമായിരിക്കും.</span><br />
<br />
<span style="font-size: small;"> മരണശേഷമുള്ള മറുലോകത്തെ കുറിച്ചും അവിടത്തെ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ചും മനുഷ്യരാശിക്ക് അറിവു നല്‍കിയത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ നാടുകളില്‍ നിയോഗിതരായ ദൈവദൂതന്മാരാണ്. അവര്‍ എല്ലാവരും അതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ഭൌതിക പ്രപഞ്ചത്തിന്റെ ഘടനയും അതിലെ മനുഷ്യന്റെ അവസ്ഥയും അത്തരമൊരു ലോകത്തിന്റെ അനിവാര്യതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.</span><br />
<br />
<span style="font-size: small;"> നീതി നടക്കണമെന്നാഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ പോലും നീതിക്കുവേണ്ടി വാദിക്കുന്നു. തങ്ങള്‍ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ആശ്രിതര്‍ കൊലയാളിയെ ശിക്ഷിക്കണമെന്ന് കൊതിക്കുന്നു. നീതിപുലരാനുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹമാണല്ലോ ലോകത്ത് നിയമവും നീതിന്യായ വ്യവസ്ഥയും കോടതികളും നിയമപാലകരുമെല്ലാമുണ്ടാകാന്‍ കാരണം. നീതി നടക്കണമെന്ന് പറയാത്ത ആരുമുണ്ടാവില്ലെന്നര്‍ഥം. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ നീതി പുലരുന്ന നാടും സമൂഹവുമില്ല. ആരെത്ര വിചാരിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യവുമല്ല. ഒരാളെ കൊന്നാല്‍ പരമാവധി സാധിക്കുക കൊലയാളിയെ കൊല്ലാനാണ്. എന്നാല്‍ അതുകൊണ്ട് വധിക്കപ്പെട്ടവന്റെ, നിത്യവൈധവ്യത്തിന്റെ നിതാന്ത വേദന അനുഭവിക്കുന്ന വിധവയ്ക്ക് ഭര്‍ത്താവിനെയോ അനാഥത്വത്തിന്റെ പ്രയാസം പേറുന്ന മക്കള്‍ക്ക് പിതാവിനെയോ ലഭിക്കുകയില്ല. ഘാതകനെ വധിക്കുന്നതുപോലും കൊലയ്ക്കുള്ള യഥാര്‍ഥ പരിഹാരമോ പ്രതിവിധിയോ അല്ലെന്നര്‍ഥം. അത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമത്രെ.</span><br />
<br />
<span style="font-size: small;"> ഇതുതന്നെ കൊലയാളി ശിക്ഷിക്കപ്പെട്ടാലാണ്. എന്നാല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ എന്താണ്? എന്നും എങ്ങും കൊലയാളികള്‍ സ്വൈരവിഹാരം നടത്തുന്നു. കൊള്ളക്കാര്‍ രംഗം കൈയടക്കുന്നു. ചൂഷകന്മാര് മാന്യത ചമയുന്നു. അഴിമതിക്കാര്‍ സസുഖം വാഴുന്നു. അക്രമികള്‍ ആധിപത്യം നടത്തുന്നു. വഞ്ചകന്മാര് വിഘ്നമൊട്ടുമില്ലാതെ നാട്ടിലെങ്ങും വിഹരിക്കുന്നു. നീതി നടത്തേണ്ട ന്യായാധിപന്മാര് അനീതിക്ക് കൂട്ടുനില്‍ക്കുന്നു. പണത്തിനും പദവിക്കുമായി പരാക്രമികളുടെ പക്ഷം ചേരുന്നു. ഭരണാധികാരികള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു. പൊതുജനങ്ങളെവിടെയും പീഡിപ്പിക്കപ്പെടുന്നു. അടിക്കടി അനീതിക്കും അക്രമത്തിനും അടിപ്പെടുന്നു. നീതിക്കായുള്ള അവരുടെ അര്‍ഥനകളൊക്കെയും വ്യര്‍ഥമാവുന്നു. അതിനാല്‍ നീതി പലപ്പോഴും മരീചിക പോലെ അപ്രാപ്യമത്രെ. മഹാഭൂരിപക്ഷത്തിനും തീര്‍ത്തും അന്യവും.</span><br />
<br />
<span style="font-size: small;"> നന്മ നടത്തുന്നവര്‍ ഇവിടെ കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കിരയാവുന്നു. ആരെയും അല്പവും അലോസരപ്പെടുത്താത്തവര്‍ അക്രമിക്കപ്പെടുന്നു. നിസ്വാര്‍ഥരായി നിലകൊള്ളുന്നവര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നു. എന്നാല്‍ വിദ്രോഹവൃത്തികളില്‍ വ്യാപൃതരാവുന്നവരോ, വിപത്തേതുമേല്‍ക്കാതെ സസുഖം വാഴുന്നു.</span><br />
<br />
<span style="font-size: small;"> ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, പത്തും നൂറും ആയിരവും പതിനായിരവും പേരെ വധിച്ചവരെ ശിക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ നിഷ്കൃഷ്ടമായ നീതി നടത്താന്‍ ആര്‍ക്കുമിവിടെ സാധ്യമല്ല. കൊല്ലപ്പെടുന്ന നിരപരാധരും അവരുടെ ആശ്രിതരുമനുഭവിക്കുന്ന പ്രയാസങ്ങള്‍ അപാരമത്രെ. അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഏവരും അശക്തരും. അതുകൊണ്ടുതന്നെ മരണത്തോടെ മനുഷ്യജീവിതം ഒടുങ്ങുമെങ്കില്‍ ലോകഘടന തീര്‍ത്തും അനീതിപരമാണ്. അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമാണ്; വ്യവസ്ഥാപിതമായ പ്രപഞ്ചഘടനയോട് തീരെ പൊരുത്തപ്പെടാത്തതും. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖവും കൈവിരലും ഗന്ധവും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളുമെല്ലാം നല്കപ്പെട്ട് വ്യവസ്ഥാപിതമായും ആസൂത്രിതമായും യുക്തിനിഷ്ഠമായും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്ത്യം അപ്പാടെ അനീതിപരമാവുക അസംഭവ്യമത്രെ. അതിനാല്‍ യഥാര്‍ഥവും പൂര്‍ണവുമായ നീതി പുലരുക തന്നെ വേണം. ഭൂമിയിലത് അസംഭവ്യമായതിനാല് പരലോകം അനിവാര്യമാണ്. എല്ലാവരും തങ്ങളുടെ കര്‍മഫലം അവിടെവെച്ച് അനുഭവിക്കും-നന്മ ചെയ്തവന് രക്ഷയും തിന്മ ചെയ്തവന് ശിക്ഷയും.</span><br />
<br />
<span style="font-size: small;"> മരണശേഷം നീതി പുലരുന്ന മറുലോകമില്ലെങ്കില്‍ നീതിബോധമുള്ളവര്‍ നിത്യനിരാശരായിരിക്കും. സദാ അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. അതോടൊപ്പം എല്ലാ മനുഷ്യരും പ്രകൃത്യാ നീതി കൊതിക്കുന്നു. അതിനാല്‍ അത് പുലരുന്ന ഒരു പരലോകം നീതിയുടെ തേട്ടമത്രെ; മാനവ മനസ്സിന്റെ മോഹസാക്ഷാല്‍ക്കാരവും. വളരെ വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം നീതിരഹിതമായി മരണത്തോടെ ഒടുങ്ങുമെന്ന് ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തിനിഷ്ഠവും ബുദ്ധിപൂര്‍വകവുമാണ് നീതി പുലരുന്ന പരലോകത്തെ സംബന്ധിച്ച വിശ്വാസം.</span><br />
<br />
<span style="font-size: small;"> മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെല്ലാം അവനില്‍ കൃത്യമായും കണിശമായും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ സമര്‍ഥനായ ഡോക്ടര്‍ക്ക് ശസ്ത്രക്രിയയിലൂടെ അവ കണ്ടെത്താനാവില്ല. അതിവിദഗ്ധമായ ഉപകരണങ്ങള്‍ക്കുപോലും അവ പകര്‍ത്തുക സാധ്യമല്ല. അതോടൊപ്പം അവയൊക്കെ മനുഷ്യന് ഓര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു. അപ്രകാരം തന്നെ നാം തൊടുന്നേടത്തെല്ലാം നമ്മുടെ വിരലടയാളങ്ങള്‍ പതിയുന്നു. സഞ്ചരിക്കുന്നേടത്തൊക്കെ നമ്മുടെ ശരീരത്തിന്റെ ഗന്ധം വ്യാപരിക്കുന്നു. പറയുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ വാക്കുകളും പ്രവൃത്തികളും ചലനങ്ങളും വിചാരവികാരങ്ങളുമെല്ലാം നമുക്കനുകൂലമോ പ്രതികൂലമോ ആയി സാക്ഷ്യം വഹിക്കാന്‍ സാധിക്കുമാറ് രേഖപ്പെടുത്തപ്പെടുന്നു. നമ്മില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മുടിയും ഇറ്റിവീഴുന്ന രക്തവും സ്രവിക്കുന്ന ഇന്ദ്രിയത്തുള്ളിയുമൊക്കെ നമുക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യമായിത്തീരുന്നു.</span><br />
<br />
<span style="font-size: small;"> സര്‍വോപരി, ഇല്ലായ്മയില്‍നിന്ന് പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെ അതിലുള്ള സര്‍വതിനെയും വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൃത്യമായും കണിശമായും സൃഷ്ടിച്ച ദൈവത്തിന് മനുഷ്യന്റെ പുനഃസൃഷ്ടി ഒട്ടും പ്രയാസകരമോ അസാധ്യമോ അല്ല. അതുകൊണ്ടു തന്നെ മരണശേഷം മറുലോകത്ത് മനുഷ്യരെല്ലാം ഉയിര്ത്തെഴുന്നേല്പിക്കപ്പെടുമെന്നും ഭൂമിയിലെ കര്‍മങ്ങളുടെ ഫലം അവിടെവച്ച് അനുഭവിക്കേണ്ടി വരുമെന്നും ദൈവം തന്റെ ദൂതന്മാരിലൂടെ അറിയിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്യും. അതൊട്ടും അവിശ്വസനീയമോ അയുക്തികമോ അല്ല. മറിച്ച്, അത്യദ്ഭുതകരമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ജീവിതം അനീതിക്കിരയായി, അര്‍ഥരഹിതമായി എന്നെന്നേക്കുമായി അവസാനിക്കുമെന്ന് പറയുന്നതാണ് അയുക്തികവും അവിശ്വസനീയവും!</span><br />
<br />
<span style="font-size: small;"> ഒരു കാര്യവും കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു. നാം ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുന്നതാണ് യഥാര്‍ഥ വസ്തുതയെന്ന് ധരിക്കുന്നത് ശരിയല്ല. ഉപകരണമേതുമില്ലാതെ നിഴലിനെ നോക്കുമ്പോള്‍ അത് തീര്‍ത്തും നിശ്ചലമാണെന്നാണ് നമുക്കു തോന്നുക. എന്നാല്‍ നിഴലിന് സദാ നേരിയ ചലനമുണ്ടല്ലോ. മരീചിക വെള്ളമാണെന്ന് കരുതാറുണ്ട്. അടുത്തെത്തുമ്പോഴാണ് സത്യം ബോധ്യമാവുക. നിദ്രാ വേളയിലെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ് നമുക്ക് അപ്പോള്‍ തോന്നുക. ഉണരുന്നതോടെ മറിച്ച് അനുഭവപ്പെടുന്നു. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നമുക്ക് മനസ്സിലാക്കാനാവാത്ത പലതും ദിവ്യബോധനമാകുന്ന അറിവിന്റെ ആറാം സ്രോതസ്സ് തുറന്നുകിട്ടുന്ന ദൈവദൂതന്മാര്ക്ക് ഗ്രഹിക്കാന്‍ കഴിയും. സ്വപ്നം കാണുന്നവന് അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറമാണ് വസ്തുതയെന്ന്, ഉണര്ന്നിരിക്കുന്നവന് അറിയുന്ന പോലെ ഇന്ദ്രിയ ബന്ധിതനായ മനുഷ്യന് കാണുന്നതിനപ്പുറമാണ് സത്യമെന്ന് ദൈവദൂതന്‍മാരറിയുന്നു. അവരത് സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. അഭൌതികജ്ഞാനത്തിന്റെ പിഴക്കാത്ത ഏകാവലംബം അതു മാത്രമത്രെ.</span><br />
<br />
</div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-44250292805832221052011-04-12T22:30:00.005+05:302011-04-12T22:43:00.377+05:30കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ?<div dir="ltr" style="text-align: left;" trbidi="on"><br />
<span style="font-size: large;"><b>ചോദ്യോത്തരം : അനുഷ്ഠാനകര്‍മങ്ങള്‍ </b></span><br />
<br />
<br />
<div style="text-align: center;"><span style="font-size: large;"><b><span style="color: #996666;"><u>നമസ്കാരവും കഅ്ബയും</u></span></b></span></div><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSYOiCeTDdIv5JyHciNO4s_wYUBcdUaDVVVpZL_hOPzlC2woFqonB4NJem8n970Yn1RJmeZhIdwgxerxmB7iXtV9HAyJKZWKMWryCxBa_U_k8tQ2gtfoEZtxYxHXlSmFNa8rzdQ3HK9_Iu/s1600/kaba.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="207" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSYOiCeTDdIv5JyHciNO4s_wYUBcdUaDVVVpZL_hOPzlC2woFqonB4NJem8n970Yn1RJmeZhIdwgxerxmB7iXtV9HAyJKZWKMWryCxBa_U_k8tQ2gtfoEZtxYxHXlSmFNa8rzdQ3HK9_Iu/s320/kaba.jpg" width="320" /></a></div><span style="font-size: large;"><br />
</span><br />
<span style="font-size: large;"><br />
</span><br />
<div class="separator" style="clear: both; text-align: justify;"><span class="style72" style="clear: left; float: left; font-size: large; margin-bottom: 1em; margin-right: 1em;"> ചില പ്രമുഖ ചരിത്രകാരന്മാര് പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട പന്ത്രണ്ടു മീറ്റര്‍ നീളവും പത്തുമീറ്റര്‍ വീതിയും പതിനഞ്ചുമീറ്റര്‍ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിര്‍മാണചാതുരിയോ ശില്പഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.</span></div><div style="text-align: justify;"><span style="font-size: large;"><span class="style72"><span style="color: #006600; font-weight: bold;">മുസ്ലിംകള് എന്തിനാണ് നമസ്കരിക്കുമ്പോള്‍ കഅ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നത്. അത് ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ആണോ?.</span></span></span><br />
<span style="font-size: large;"><span class="style72">*************************************************************</span></span><br />
<span style="font-size: large;"><span class="style72">ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.</span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> <span style="font-weight: bold;">കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.(ഖുര്‍ആന്‍ 2: 115)</span></span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> <span style="font-style: italic;">ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും.</span> (58:7)</span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> <span style="font-style: italic;">മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള് അവനോടടുത്തവനത്രെ നാം.(50: 16)</span></span></span><br />
<span style="font-size: large;"><span class="style72"> ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കില്‍ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാല്‍ നമസ്കാരത്തില്‍ വിശ്വമെങ്ങുമുള്ള വിശ്വാസികള്‍ക്ക് തിരിഞ്ഞുനില്‍ക്കാന്‍ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.</span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"><span style="font-style: italic;"> നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശക കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.</span> (ഖുര്‍ആന്‍ 3:96)</span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> <span style="font-style: italic;">ഈ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക</span>(2:125). <span style="font-style: italic;">വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനില്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു </span>(5: 97).</span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> അതിനാല്‍ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. <span style="font-style: italic;">അതിനാല്‍ നിങ്ങള്‍ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിന്‍ (106:3).</span></span></span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><span class="style72"> എന്നാല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയോളം മനുഷ്യര്‍ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനില്ക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാര്‍ഥനയുടെ ദിശയുമാണത്.</span></span><br />
<br />
</div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-66637150286440425582011-04-09T20:37:00.001+05:302011-04-09T20:37:42.392+05:30സ്വഭാവചര്യകള്‍<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<div style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcCamsPb1vf0Rs5n21dd1PYZIbxm0HoIoThIRC6nrsw2Ef3pfYwRkXtIX3cmT5rCUeSqCX1YDe9nSpuTMVQYpGoHKyuA2aNYMuIudCSiSYNvLRCm7t5lncaWc8s6zHAMl-KrU_itf1alzB/s1600/hand_shake.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcCamsPb1vf0Rs5n21dd1PYZIbxm0HoIoThIRC6nrsw2Ef3pfYwRkXtIX3cmT5rCUeSqCX1YDe9nSpuTMVQYpGoHKyuA2aNYMuIudCSiSYNvLRCm7t5lncaWc8s6zHAMl-KrU_itf1alzB/s200/hand_shake.jpg" width="200" /></a><span style="font-size: small;"><span style="font-style: italic;">ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് </span>എന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വഭാവം പരമപ്രധാനമാണ്. ഒരര്‍ഥത്തില്‍ ആരാധനാനുഷ്ഠാനങ്ങളക്കടക്കം ലക്ഷ്യം വെക്കുന്നത് ഉത്തമസ്വഭാവത്തിന്റെ രൂപീകരണമാണ് എന്ന് സൂക്ഷമമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. സ്വാഭാവം മോശമായാല്‍ ആരാധനകള്‍ പോലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് ജീവിത റികോര്‍ഡില്‍ മുന്തിയ പരിഗണനനല്‍കപ്പെടുക സ</span><span style="font-size: small;">ല്‍</span><span style="font-size: small;">സ്വഭാവത്തിനാണ്. വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങളും പ്രവാചകന്റെ പെരുമാറ്റങ്ങളുമാണ് അവയുടെ അടിസ്ഥാനം. <span style="font-style: italic;">പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ടെന്ന</span> ഖുര്‍ആന്‍ സൂക്തവും. <span style="font-style: italic;">പ്രവാചകാ താങ്കള്‍ മഹത്തായ സ്വഭാവമാര്‍ജിച്ചിരിക്കുന്നു</span> എന്ന ഖുര്‍ആന്റെ പ്രഖ്യാപനവും, <span style="font-style: italic;">അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു</span> എന്ന പ്രിയ പത്നി ആയിശ(റ)ന്റെ സാക്ഷ്യവും ഈ വസ്തുത വ്യക്തമാക്കുന്നു. നല്ല സ്വഭാവരൂപീകരണത്തിന് സല്‍സ്വഭാവങ്ങളെയും ദുഃസ്വഭാവങ്ങളെയും വേര്‍ത്തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം അവയെ വ്യക്തമാക്കി തരികയും സല്‍സ്വഭാവം സ്വീകരിക്കാനും ദുഃസ്വഭാവം വെടിയാന്‍ മനുഷ്യനോടവശ്യപ്പെടുകയും ചെയതിട്ടുണ്ട്.</span></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-50060961136610250152011-04-09T20:13:00.000+05:302011-04-09T20:13:38.594+05:30ഖുര്‍ആന്‍<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="font-size: large;"><br />
</span></div><div style="text-align: justify;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZMYXDiVFOpKJHRYfL7xAJ0dK62gmWpkqRQ4ybbv21lD2aNJXiSEWTvv_6wosFoL_M3PxLfLDv_h1nGjjpAL39ZBapSYBXTtxGj4ONKgibo5kibfKUvEMjCIKCGoCgtaPKNd9_D9C2xxpN/s1600/quran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="233" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZMYXDiVFOpKJHRYfL7xAJ0dK62gmWpkqRQ4ybbv21lD2aNJXiSEWTvv_6wosFoL_M3PxLfLDv_h1nGjjpAL39ZBapSYBXTtxGj4ONKgibo5kibfKUvEMjCIKCGoCgtaPKNd9_D9C2xxpN/s320/quran.jpg" width="320" /></a></span><span style="font-size: large;"><b>ഖുര്‍ആന്‍</b> മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ്നബിയിലൂടെയാണ് അവതീര്‍ണമായത്. ആത്മീയതയോട് അതി തീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. നാല്പതാമത്തെ വയസ്സില്‍ മക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കുക പതിവായിരുന്നു. <br />
<br />
അങ്ങനെ ഒരു നാള് ഗുഹയിലായിരിക്കെ മലക്ക് ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ച് കല്പിച്ചു: <span style="font-weight: bold;">വായിക്കുക!</span> ഇതു കേട്ട നബിതിരുമേനി മൊഴിഞ്ഞു: <span style="font-weight: bold;">എനിക്കു വായിക്കാനറിയില്ല. </span>മലക്ക് വീണ്ടും വായിക്കാനാവശ്യപ്പെട്ടു. പ്രവാചകന് തന്റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാനാവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്നബി ചോദിച്ചു: <span style="font-weight: bold;">എന്താണ് ഞാന്‍ വായിക്കേണ്ടത്?</span> അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞുകൊടുത്തു: <span style="color: #006600; font-weight: bold;">സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന് മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക. നിന്റെ നാഥന് അത്യുദാരനാണ്. പേനകൊണ്ട് പഠിപ്പിച്ചവന്. മനുഷ്യനെ അവനറിയാത്തത് അഭ്യസിപ്പിച്ചവന്‍ (96:1-5)</span>. ആദ്യം അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്. <br />
<br />
പ്രവാചകനും അനുചരന്മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രപഞ്ചനാഥന് നിര്‍ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നത്. <br />
<br />
<span style="font-weight: bold;">ഖുര്ആ</span></span><span style="font-size: large; font-weight: bold;">ന്</span><span style="font-size: large;"> എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അതു വായിക്കുന്നു. പത്തും ഇരുപതും തവണയല്ല; നൂറും ഇരുനൂറും തവണ. ആയിരത്തിനാനൂറ് വര്‍ഷമായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഇന്നോളം ഇതിനു മുടക്കം വന്നിട്ടില്ല. ഇനി വരികയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പുണ്ടാവില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേക ലക്ഷമാണ്. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനഃപാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല. <span style="color: #990000;">ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്</span>. എല്ലാവരും അതില്‍ സമാവകാശികളുമാണ്. ആര്‍ക്കും അതിലൊരു പ്രത്യേകാവകാശവുമില്ല. <br />
<br />
പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിന്റെ സംബോധിതനാവുകയെന്ന മഹാഭാഗ്യം സിദ്ധിക്കുന്നു. മുഴുലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ സന്ദേശത്തിന് അര്‍ഹനാവുന്നതിനെക്കാള്‍ മഹത്തായ അനുഗ്രഹം മറ്റെന്തുണ്ട്? <br />
<br />
<span style="color: #006600;">ഖുര്‍ആന്റെ ആശയമെന്നതുപോലെ ഭാഷയും ദൈവികമാണ്. </span>അത് മനുഷ്യന് വിജയത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അംഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുളകറ്റി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു. അതിന്റെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍ക്കിടിലമുണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസ്സുകളെ കാരുണ്യനിരതമാക്കുന്നു. കരളില്‍ കുളിരു പകരുന്നു. സിരകളിലേക്ക് കത്തിപ്പടരുന്നു. മസ്തിഷ്കങ്ങളില്‍ മിന്നല്‍പ്പിണരുകള്‍പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവര്‍ത്തിപ്പിക്കുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം- എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു. വികാരം, വിചാരം, സമീപനം, സങ്കല്പം- സകലതിനെയും നിയന്ത്രിക്കുന്നു. ശരീരത്തെ കരുത്തുറ്റതും മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉല്‍കൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിന്റെയും വിട്ടുവീഴ്ചയുടെയും വികാരങ്ങള്‍ വളര്‍ത്തുന്നു. സ്ഥൈര്യത്തിന്റെയും ക്ഷമയുടെയും പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വാക്കുകളെയും കര്‍മങ്ങളെയും കോര്‍ത്തിണക്കുന്നു. വിപ്ളവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയില്‍പെട്ടുഴലുന്ന മനുഷ്യന്റെ മുമ്പില്‍ അഭൌതിക ജ്ഞാനത്തിന്റെ അറകള്‍ തുറന്നുവെക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തിക സമീപനം, രാഷ്ട്രീയക്രമം, ഭരണനിര്‍വഹണം- മുഴുമേഖലകളെയും ഖുര്‍ആന്‍ പുനഃസംവിധാനിക്കുന്നു. <br />
<br />
ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത വശമില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹികശാസ്ത്രം, തത്ത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍,രാഷ്ട്രീയനിയമങ്ങള്‍, സദാചാര നിര്‍ദേശങ്ങള്‍, ധാര്‍മിക തത്ത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ഇവയൊന്നും വിവരിക്കുന്ന ഗ്രന്ഥമല്ല. എല്ലാം അത് കൈകാര്യം ചെയ്യുന്നു, ഒരേ ലക്ഷ്യത്തോടെ. മാനവതയുടെ മാര്‍ഗദര്‍ശനമാണത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന് ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവ വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ-നരകങ്ങളെ പരിചയപ്പെടുത്തുന്നു. <br />
<br />
വായിക്കാനാവശ്യപ്പെട്ട് അവതീര്‍ണമായ ഗ്രന്ഥമാണത്. അതിന്റെ അകം അറിവിന്റെ അതിരുകളില്ലാത്ത ലോകമാണ്. ഏത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കുമത് പരിഹാരം നിര്‍ദേശിക്കുന്നു. ഇരുള്‍മുറ്റിയ ജീവിതമേഖലകളിലെല്ലാം പ്രകാശം പരത്തുന്നു. സത്യം, സമത്വം, സാഹോദര്യം, നീതി, ന്യായം, യുദ്ധം, സന്ധി എല്ലാറ്റിനെയും ദിവ്യവെളിച്ചത്തില്‍ വിലയിരുത്തുന്നു. <br />
<br />
മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അനാഥര്‍, അഗതികള്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എല്ലാവര്‍ക്കുമിടയിലെ പരസ്പരബന്ധം എവ്വിധമാകണമെന്ന് നിര്‍ദേശിക്കുന്നു. ഓരോരുത്തരുടെയും അവകാശ-ബാധ്യതകള്‍ നിര്‍ണയിക്കുന്നു.അതില്‍ ഇടംകിട്ടാത്ത ഇടപാടുകളില്ല. വിശകലനം ചെയ്യാത്ത വിഷയങ്ങളില്ല. എല്ലാറ്റിലും ഏറ്റവും ശരിയായത് കാണിച്ചുതരുന്നു. പരമമായ സത്യത്തിലേക്ക് വഴിനടത്തുന്നു. ഖുര്‍ആന്‍ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിക്കുന്നു. ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്നു. നാം ജീവിക്കുന്ന ഭൌതിക പ്രപഞ്ചത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് അഭൌതിക കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ പരിമിതികളുണ്ട്. അതിനാല്‍ ഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യനോട് സംസാരിച്ചപ്പോള്‍ സ്വീകരിച്ച ഭാഷയും ശൈലിയും സമൂഹത്തിന് മനസ്സിലാവുംവിധമുള്ളതാണ്. അല്ലാഹു, സ്വര്‍ഗം, അവിടത്തെ അരുവികള്‍, പഴങ്ങള്‍, നരകം, അതിലെ ശിക്ഷകള്‍, മലക്കുകള്‍, പിശാചുക്കള്‍ പോലുള്ളവയെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതിനാല്‍ അഭൌതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം മനുഷ്യന് മനസ്സിലാകുന്ന ശൈലിയില്‍ സമര്‍പ്പിക്കപ്പെട്ടവയാണെന്നും ആത്യന്തികമായ യാഥാര്‍ഥ്യങ്ങള്‍ ഭൂമിയില്‍ വെച്ച് മനുഷ്യന് ഉള്‍കൊള്ളാന്‍ കഴിയുന്നതിന് അതീതമാണെന്നും അംഗീകരിച്ചുകൊണ്ടായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. മറിച്ചായാല്‍ അല്ലാഹുവിന്റെ കൈ, സിംഹാസനം, കേള്‍വി, കാഴ്ച, സ്വര്‍ഗത്തിലെ നദികള്‍, പഴങ്ങള്‍ പോലുള്ള അനേകം ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചേക്കും. <br />
<br />
പൂര്‍വിക സമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ ഗതകാലാനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മര്മങ്ങളില് ശ്രദ്ധപതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്. <br />
<br />
കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്നേഹമയരുമാക്കി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതിവരുത്തി.സാമൂഹിക ഉച്ചനീചത്വവും സാംസ്കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്കി. തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്കാരിക-നാഗരികതകള്‍ക്ക് ജന്മമേകി.<br />
<br />
സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു. അതോടൊപ്പം നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നു. പരാജിതരായ റോമക്കാര്‍ പത്തുകൊല്ലത്തിനകം ജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു. നന്നെ നിസ്സഹായാവസ്ഥയിലായിരുന്ന പ്രവാചകനും അനുചരന്മാരും വിജയം വരിക്കുമെന്നും പ്രഗല്ഭരും പ്രബലരുമായ പ്രതിയോഗികള്‍ പരാജിതരാവുമെന്നും പ്രവചിക്കുന്നു. ദൈവദൂതനെ വധിക്കാന്‍ ശത്രുക്കള്‍ സകലശ്രമവും നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍! ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍ ഖുര്‍ആന്റെ അവകാശവാദങ്ങളൊക്കെ തകര്‍ന്നടിയുമായിരുന്നു. ദൈവികത തീര്‍ത്തും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഖുര്‍ആന്റെ പ്രവചനങ്ങളെല്ലാം പരമാര്‍ഥമായി പുലര്‍ന്നു. ഒന്നുപോലും പിഴച്ചില്ല. <br />
<br />
ദൈവികമെന്ന് ഉദ്ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്പങ്ങളോ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചിക സത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു. വരുംനൂറ്റാണ്ടുകള്‍ അവക്ക് കൂടുതല്‍ വ്യക്തത നല്‍കും. ഖുര്‍ആന്‍ പറഞ്ഞതൊന്നുപോലും പിഴച്ചിട്ടില്ല. ചരിത്രകഥനത്തിലും ഇതുതന്നെ സംഭവിച്ചു. അന്നത്തെ ജനത്തിനറിയാത്ത പലതും ഖുര്‍ആന്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന പല ധാരണകളെയും തിരുത്തി. അതൊക്കെയും അര്‍ഥപൂര്‍ണമായിരുന്നുവെന്ന് പില്ക്കാല പഠനങ്ങള്‍ തെളിയിച്ചു. <br />
<br />
ഹോമര്‍, റൂമി, ഷേക്സ്പിയര്, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍, ടോള്‍സ്റോയി, ഷെല്ലി, എല്ലാവരുടെയും കൃതികള്‍ ഉത്കൃഷ്ടം തന്നെ. എന്നാല്‍, അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിന്റെ ഭാഷ-അരാമിക്- ഇന്ന് എവിടെയും നിലവിലില്ല. ബൈബിള്‍ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദഭാഷയായ സംസ്കൃതവും ഇന്ന് ജീവല്‍ഭാഷയല്ല. എന്നാല്‍, ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുര്‍ആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുര്‍ആനിന്റേതുതന്നെ. അതുകൊണ്ടുതന്നെ, ദൈവികമെന്ന അവകാശവാദത്തോടെ സമാനമായ ഒരു ഭാഗമെങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇന്നും കരുത്തോടെ നിലനില്ക്കുന്നു. <br />
<br />
അത് സമൂഹ സമക്ഷം സമര്‍പ്പിച്ച സമഗ്രമായ ജീവിത വ്യവസ്ഥ നിത്യനൂത നവും അജയ്യവുമായി നിലകൊള്ളുന്നു. സമകാലീന ലോകം ഉയര്‍ത്തുന്ന സമസ്ത പ്രശ്നങ്ങള്‍ക്കും ദൈവിക പരിഹാരം നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ മനുഷ്യരാശിയെ അതിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. <span style="color: #006600; font-weight: bold;">ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനും ഓര്‍ക്കാനുമായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ? </span>(ഖുര്‍ആന്‍ 54:17). <br />
<br />
അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനില്‍, വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണ്ടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷേ, വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന് ആരാണെന്നും എവിടെനിന്ന് വന്നുവെന്നും എങ്ങോട്ടുപോവുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന് അനിവാര്യമാണ്. ഒട്ടും പിഴവുപറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്ആന്. <span style="color: #006600; font-weight: bold;">ഈ ഖുര്‍ആന്‍ ഏറ്റം ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച. (17:9)</span> ഖുര്‍ആന്‍ സത്യാസത്യസരണികള്‍ കാണിച്ചുതരുന്നു. അനുവദനീയതയുടെയും നിഷിദ്ധതയുടെയും അതിരടയാളങ്ങള്‍ നിര്‍ണയിക്കുന്നു. വിധിവിലക്കുകള്‍ പഠിപ്പിക്കുന്നു. സാന്മാര്ഗിക നിര്‍ദേശങ്ങള്‍ നല്കുന്നു. ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നു. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴികള്‍ ചൂണ്ടിക്കാണി ക്കുന്നു. പൂര്‍വസമൂഹങ്ങളുടെ ഉത്ഥാന പതനങ്ങളുടെ ചരിത്രവും അതില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠങ്ങളും അഭ്യസിപ്പിക്കുന്നു. <br />
<br />
അതിനാല്‍ മനുഷ്യന്റെ വിജയവും പരാജയവും സ്വര്‍ഗവും നരകവും തീരുമാനിക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ് ഖുര്‍ആന്‍. അത് സകല മനുഷ്യര്‍ക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും സ്വൈരത്തോടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന സുഗമമായ മാര്‍ഗം നിര്‍ണയിക്കുന്നു. മരണാനന്തരം മറുലോകത്തുണ്ടാവാനിരിക്കുന്ന ജീവിതത്തില്‍ വിജയം ഉറപ്പുവരുത്തുന്ന ഏക വഴി! ഖുര്‍ആന്‍ അഗാധമായ ഒരാഴി പോലെയാണ്. എത്രയേറെ ആഴത്തിലേക്ക് ഊളിയിട്ടുചെല്ലുന്നുവോ അത്രയേറെ അമൂല്യമായ മുത്തുകളും ചിപ്പികളും ലഭിക്കും. പുറമെ നോക്കിനില്ക്കുന്നവര്ക്കും ഉപരിതലത്തില്‍ മാത്രം നീന്തിത്തുടിക്കുന്നവര്‍ക്കും കാര്യമായൊന്നും കിട്ടുകയില്ല. അപ്രകാരം ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്കാണ് മഹത്തായ നേട്ടം കിട്ടുക. അതിലെ വാക്യങ്ങളെ സംബന്ധിച്ച പഠനത്തിന്റെയും ചിന്തയുടെയും തോതനുസരിച്ചാണ് ഫലം ലഭിക്കുക. ഓരോ ആവൃത്തി പഠന പാരായണം നടത്തുമ്പോഴും പുതിയ പുതിയ ആശയങ്ങളും തത്ത്വങ്ങളും അറിവുകളും ലഭ്യമാകുന്നു. <br />
<br />
ഖുര്‍ആനിലെ വാക്യങ്ങളൊരിക്കലും വ്യാഖ്യാനങ്ങളിലൊതുങ്ങുകയില്ല. അനര്‍ഘമായ ആശയങ്ങളും അറിവുകളും അതില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പുതിയ പഠനവും പരിചിന്തനവും നടത്തുന്ന ആര്‍ക്കും മുന്‍ഗാമികള്‍ കണ്ടെത്തിയിട്ടില്ലാത്ത പല ആശയങ്ങളും ലഭിക്കും. ഖുര്‍ആന്‍ അറിവിന്റെ അക്ഷയനിധിയാണെന്ന് പറയാനുള്ള കാരണവും അതുതന്നെ. <span style="color: #006600; font-weight: bold;">പറയുക: കടല്‍വെള്ളം എന്റെ നാഥന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങളവസാനിക്കും മുമ്പെ സമുദ്രജലം തീര്‍ന്നുപോകുമായിരുന്നു. തുല്യമായ മറ്റൊരു സമുദ്രജലവും കൂടി സഹായത്തിനായി നാം കൊണ്ടുവന്നാലും ശരി.</span> (ഖുര്‍ആന്‍ 18:109)</span></div><div style="text-align: justify;"><br />
</div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-72111271093826317132011-04-08T21:31:00.000+05:302011-04-08T21:31:48.504+05:30അല്ലാഹു<div dir="ltr" style="text-align: left;" trbidi="on"><div align="justify"> <span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-size: small; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; text-align: justify;"> </span></span></div><div align="justify"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2QUKMWnOuCAjuJYwU9Atannel-kTMel1WuA8xkdrhARX2AOKjK86E0eDF-zRa3-3lbONulF4id5dUbXYMRb91jD1lG75EmU0HpSpIBWB0CEy5Z5BmgMlthIop_sl30GRaVAbF9_OQ1dTD/s1600/Allah_IslamDarsanam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="188" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2QUKMWnOuCAjuJYwU9Atannel-kTMel1WuA8xkdrhARX2AOKjK86E0eDF-zRa3-3lbONulF4id5dUbXYMRb91jD1lG75EmU0HpSpIBWB0CEy5Z5BmgMlthIop_sl30GRaVAbF9_OQ1dTD/s320/Allah_IslamDarsanam.jpg" width="320" /></a></div><div align="justify"><span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-size: small; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; text-align: justify;"> </span></span><span style="font-size: large;"><span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; text-align: justify;">ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഏറ്റവും യുക്തിഭദ്രമായ ഒരു ദൈവവീക്ഷണമാണ്. മനുഷ്യന്റെ ബുദ്ധിക്ക് തീര്‍ത്തും ഇണങ്ങുന്നതാണ് അത്. സങ്കീര്‍ണതകളോ മനസ്സിലാക്കാന്‍ പ്രയാസമോ അതില്‍ അനുഭവപ്പെടുകയില്ല.<span style="font-weight: bold;"><strong>അല്ലാഹു</strong><span class="Apple-converted-space"> </span></span>എന്ന വാക്കാണ് ഖുര്‍ആന്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെക്കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം. പൂര്‍വികരായ പ്രവാചകന്മാര് പരിചയപ്പെടുത്തിയ അതേ ദൈവം. അത് അറബികളുടെ ഗോത്രദൈവമല്ല. മനുഷ്യചാപല്യങ്ങള്‍ അതില്‍ ആരോപിക്കാന്‍ സാധ്യമല്ല. അതേ സമയം മനുഷ്യനെ സൃഷ്ടിക്കുകയും അവനെ ശരിപ്പെടുത്തുകയും അവന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്. ആരാധനകളിലൂടെയോ അനുഷ്ഠാനങ്ങളിലൂടെയോ വല്ല മെച്ചവും അവന് ആഗ്രഹിക്കുന്നില്ല. മനുഷ്യന് ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത് അവരുടെതന്നെ പ്രയോജനത്തിനാണ്. ആ കല്പനകള് പാലിക്കുന്നവര്‍ക്ക് പ്രതിഫലവും അവ ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കുന്നത് ദൈവികനീതിയുടെയും യുക്തിയുടെയും ലക്ഷണമാണ്. മുഴുവന്‍ മനുഷ്യരുടെയും ലോകത്തിന്റെയും സ്രഷ്ടാവായ ദൈവത്തെയാണ് ഇസ്ലാം അല്ലാഹു എന്ന് പരിചയപ്പെടുത്തുന്നത്.</span></span></span></div><div align="justify"><span style="color: #990000;"><span style="font-size: large;"><br />
</span> </span><span style="font-size: x-large;"><span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: "Arial", "Helvetica", sans-serif;"><strong><em><span style="color: #990000;"><u>ആരാണ് അല്ലാഹു</u></span></em></strong></span></span></span></div><div align="justify"><br />
</div><div align="justify"><br />
</div><div align="justify"><span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-size: small; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><span class="Apple-converted-space"> </span></span></span> <span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; text-align: justify;"><span style="font-size: large;">സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന് എന്നിവക്കുള്ള അറബി നാമമാണ് </span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span></span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-size: large;">. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത്</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span></span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-size: large;">വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്, കരീം (നാഥന്, കാരുണികന്, ഉന്നതന്).</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-size: large;"><br />
</span><span style="font-size: large;"><br />
</span><span style="font-size: large;">അനറബി ഭാഷകളില്‍</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span></span><span style="font-size: large;">വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span></span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-size: large;">എന്നുതന്നെ വിളിച്ചുവരുന്നു.</span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span><span class="Apple-converted-space"><span style="font-size: large;"> </span></span></span><span style="font-size: large;">ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic;"><span style="font-size: large;">യഹോവ</span></span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-size: large;">എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത്</span><span class="Apple-converted-space"><span style="font-size: large;"> </span></span><span style="font-style: italic;"><span style="font-size: large;">അല്ലാഹു</span></span><span style="font-size: large;"><br />
</span><span style="font-size: large;"><br />
</span><span style="font-size: large;">ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍</span><span style="font-style: italic; font-weight: bold;"><span style="font-size: large;">അല്ലാഹു</span></span><span style="font-size: large;">. അവന് അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന് കാണുന്നു' (6: 103). "അവന് അത്യുന്നതനും അതിഗംഭീരനുമാകുന്നു"(2: 255).</span><span class="Apple-converted-space"><span style="font-size: large;"> </span></span></span></span><span style="font-size: large;"> </span></div><div align="justify"><br />
</div><div align="justify"><br />
</div><div align="justify"><span class="Apple-style-span" style="border-collapse: separate; color: black; font-family: "Times New Roman"; font-style: normal; font-variant: normal; font-weight: 400; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-family: "Arial", "Helvetica", sans-serif;"><span class="Apple-converted-space"><span style="font-size: large;"> </span></span></span></span> <span style="font-size: large;"><br />
</span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-32051602614999502372011-04-02T21:29:00.001+05:302011-04-02T21:31:05.929+05:30വിശ്വാസം (ഈമാന്‍)<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGXixNgakCK1cSmNOtKgqDdTYJNSGwT9iupi8aS-5xnYZYgTlvQumy9pMF149w_sPYs6EcpmpFmT-GgmfBQ-EASSk4KIjgOFiBMWNXHwjr3Rz68GYKFDmgru2axxi-B__4eWcHAqmYkAGy/s1600/believe.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="211" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGXixNgakCK1cSmNOtKgqDdTYJNSGwT9iupi8aS-5xnYZYgTlvQumy9pMF149w_sPYs6EcpmpFmT-GgmfBQ-EASSk4KIjgOFiBMWNXHwjr3Rz68GYKFDmgru2axxi-B__4eWcHAqmYkAGy/s320/believe.jpg" width="320" /></a><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><div style="text-align: justify;"><span class="Apple-style-span" style="font-size: large;">ഇസ്ലാം എന്ന മഹത്തായ ദര്‍ശനത്തിന്റെ ആധാരശിലയുടെ സ്ഥാനമാണ് വിശ്വാസത്തിനുള്ളത്. ഒരാള്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന സദ്കര്‍മങ്ങളൊക്കെ ചെയ്താലും അയാള്‍ക്ക് അടിസ്ഥാനപരമായ വിശ്വാസമില്ലെങ്കില്‍ അയാളുടെ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല. വിശ്വാസത്തിന്റെ അഭാവത്തില്‍ ഒരിക്കലുമൊരാള്‍ക്ക് ദൈവികനിയമ വ്യവസ്ഥയെ കൃത്യമായോ പൂര്‍ണമായോ അനുസരിക്കാനാവില്ല എന്നതാണ് ഇസ്ലാമില്‍ വിശ്വാസത്തിന് ഇത്രമേല്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം. ഇസ്ലാമില്‍ വിശ്വാസമില്ലാത്ത ഒരാളില്‍ നിന്നും ഒരു നന്മയും സംഭവിക്കില്ല എന്നതല്ല. ചിലര്‍ മാനവികധര്‍മബോധത്താല്‍ സത്യസന്ധത മുറുകെപ്പിടിച്ചെന്ന് വരാം. ചിലര്‍ സോഷ്യലിസ്റ്റ് തത്വബോധംകൊണ്ട് മനുഷ്യമോചന യത്നങ്ങളില്‍ മുഴുകിയെന്ന് വരാം എങ്കില്‍ പോലും മനുഷ്യവംശത്തെ ആദ്യന്തം നന്മക്ക് പ്രചോദിപ്പിക്കാന്‍ അവയ്ക്കാവില്ല. യഥാര്‍ഥ വിശ്വാസം നന്മയുടെ ഏറ്റവും വലിയ പ്രേരകമാണ്. </span></div></span><br />
<div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-size: large;"><br />
</span> </span></div><div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><b><span font=""><u><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="font-size: x-large;">വിശ്വാസ(ഈമാന്‍ )കാര്യങ്ങള്‍</span></i></span></u></span></b></span></div><div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span"><b><span font=""><u><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="font-size: large;"><br />
</span> </i></span></u></span></b></span></span></div><br />
<div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;">വിശ്വാസ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി ഇതുവരെ പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.</span></span></i></span></span></b></span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><div style="text-align: justify;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;">1. ഇസ്ലാമിന്റെ അര്‍ഥം ദൈവത്തിനുള്ള അനുസരണം, കീഴ്വണക്കം എന്നൊക്കെയാണ്. ദൈവത്തിന്റെ സത്ത, ഗുണങ്ങള്‍, ദൈവമാര്‍ഗം, പരലോകം എന്നിവയെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാതെ </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ഇസ്ലാം</span></span><span class="Apple-style-span" style="font-size: large;">ഉള്‍ക്കൊള്ളാനാവില്ല. ഈ ജ്ഞാനം ദൈവത്തിന്റെ പ്രവാചകന്മാര് മുഖേന മാത്രമേ ലഭിക്കൂ. അപ്പോള്‍, </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ഇസ്ലാമി</span></span><span class="Apple-style-span" style="font-size: large;">ന്റെ ശരിയായ നിര്‍വചനം:</span><span style="font-weight: bold;"><span class="Apple-style-span" style="font-size: large;">പ്രവാചകാധ്യാപനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പ്രവാചക മാതൃക പിന്‍പറ്റിക്കൊണ്ടും ദൈവദാസനായി ജീവിക്കുക </span></span><span class="Apple-style-span" style="font-size: large;">എന്നായിത്തീരുന്നു. പ്രവാചകന്റെ സഹായമില്ലാതെ നേരിട്ട് ദൈവത്തെ അനുസരിക്കുന്നു എന്ന് വാദിക്കുന്നവന് ഒരിക്കലും മുസ്ലിമല്ല.</span></span></i></span></span></b></div><span class="Apple-style-span"><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div><b><div style="text-align: justify;"><span class="Apple-style-span" style="font-weight: normal;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;">2. മുന്‍കാലങ്ങളില്‍ ഓരോ സമുദായത്തിലും വെവ്വേറെ പ്രവാചകന്മാര് വന്നുകൊണ്ടിരുന്നു-ഒരേ സമുദായത്തില്‍ത്തന്നെ ഒരാള്‍ക്ക് ശേഷം മറ്റൊരാള്‍ എന്ന നിലയില്‍. അക്കാലത്ത്, ഓരോ സമുദായത്തെ സംബന്ധിച്ചും </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ഇസ്ലാം </span></span><span class="Apple-style-span" style="font-size: large;">എന്നത് അതത് സമുദായത്തിലെ പ്രവാചകന്മാര് അവരില്‍ പ്രബോധനം ചെയ്ത മതത്തിന്റെ പേരായിരുന്നു. ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങള്‍ എല്ലാ കാലത്തും എല്ലാ രാജ്യത്തും ഒന്നുതന്നെ ആയിരുന്നുവെങ്കിലും നിയമവ്യവസ്ഥകളും ആരാധനാമാര്‍ഗങ്ങളും വിഭിന്നങ്ങളായിരുന്നു. അതിനാല്‍, ഒരു സമുദായത്തിന് ആ സമുദായത്തിലേക്ക് നിയോഗിതരായ പ്രവാചകന്മാരില് മാത്രമേ വിശ്വസിക്കേണ്ടിയിരുന്നുള്ളൂ. ഇതര സമുദായങ്ങളിലെ പ്രവാചകന്മാരെ അനുഗമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.</span></span></i></span></span></b></span></div><span font=""><div style="text-align: justify;"><span class="Apple-style-span" style="font-size: large; font-weight: normal;"><br />
</span></div><span class="Apple-style-span" style="color: #990000;"><div style="text-align: justify;"><span class="Apple-style-span" style="color: black; font-weight: normal;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;">3. മുഹമ്മദ്നബി, എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കുമുള്ള പ്രവാചകനായി നിയോഗിക്കപ്പെടുകയും അദ്ദേഹം മുഖേന ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ശരീഅത്ത്</span></span><span class="Apple-style-span" style="font-size: large;"> നല്കപ്പെടുകയും ചെയ്തു. അതോടൊപ്പം ലോകത്തിന് മുഴുവനുമായി ഒരേ നിയമവ്യവസ്ഥ നല്കപ്പെടുകയും ചെയ്തു. മുഹമ്മദ്നബിയുടെ ദൗത്യം ഒരു പ്രത്യേക സമുദായത്തിനോ ഒരു പ്രത്യേക രാജ്യത്തിനോ ഉള്ളതല്ല. ഒരു പ്രത്യേക കാലത്തേക്ക് മാത്രവുമല്ല. മറിച്ച്, മുഴുവന്‍ മനുഷ്യവംശത്തിനുമുള്ളതാണ്; എല്ലാ കാലത്തേക്കുമുള്ളതാണ്. മുന്‍ പ്രവാചകന്മാര് കൊണ്ടുവന്ന ശരീഅത്തുകളെല്ലാം തിരുമേനിയുടെ ആഗമനത്തോടെ ദുര്‍ബലപ്പെട്ടു. ഇനി ലോകാവസാനം വരെ മറ്റൊരു പ്രവാചകന് വരില്ല. ദൈവത്തിങ്കല്‍നിന്ന് മറ്റൊരു ജീവിത പദ്ധതി അവതരിക്കയുമില്ല. അതിനാല്‍, ഇപ്പോള്‍ </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ഇസ്ലാം</span></span><span class="Apple-style-span" style="font-size: large;"> എന്നത് മുഹമ്മദ്നബിയെ അനുഗമിക്കുന്നതിന്റെ മാത്രം പേരാണ്. മുഹമ്മദ്നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും അദ്ദേഹം നിര്‍ദേശിച്ച കാര്യങ്ങളിലെല്ലാം വിശ്വസിക്കുകയും, അദ്ദേഹത്തിന്റെ ആജ്ഞകള്‍ ദൈവത്തിന്റെതാണെന്ന് സമ്മതിച്ച് അവയെ സര്‍വാത്മനാ അനുസരിക്കുകയും ചെയ്യുന്നതിനാണ് ഇന്ന് </span><span style="font-style: italic;"><span class="Apple-style-span" style="font-size: large;">ഇസ്ലാം</span></span><span class="Apple-style-span" style="font-size: large;"> എന്ന് പറയുന്നത്. മുസ്ലിമാകുവാന്‍ നിര്‍ബന്ധപൂര്‍വം വിശ്വസിക്കേണ്ടതോ, വിശ്വസിക്കാതിരുന്നാല്‍ കാഫിറായിപ്പോകുമെന്ന് ഭയക്കേണ്ടതോ ആയ ഒരു പ്രവാചകനും ഇനി വരാനില്ല.</span></span></i></span></span></b></span></div><i><div style="text-align: justify;"><span class="Apple-style-span" style="color: black; font-size: large; font-style: normal; font-weight: normal;"><br />
</span></div><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><div style="text-align: justify;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;">ഇത്രയും കാര്യങ്ങളാണ് മുമ്പ് പ്രതിപാദിച്ചത്. ഇനി, മുഹമ്മദ്നബി വിശ്വസിക്കാനാവശ്യപ്പെട്ട കാര്യങ്ങളെന്തെന്നും അവ എത്രമാത്രം യുക്തിഭദ്രമാണെന്നും അന്വേഷിക്കാം.</span></span></i></span></span></b></div></span></i></span></span></b></span></span><br />
<b><span font=""><span class="Apple-style-span" style="color: #990000;"><span class="Apple-style-span" style="font-size: large;"><i></i></span></span></span></b><br />
<b><span font=""><span class="Apple-style-span" style="color: #990000;"><i><ol><li style="text-align: justify;"><span class="Apple-style-span" style="font-size: large;">ദൈവത്തിലുള്ള വിശ്വാസം.</span></li>
<li style="text-align: justify;"><span class="Apple-style-span" style="font-size: large;">ദൈവത്തിന്റെ മലക്കുകളിലുള്ള വിശ്വാസം.</span></li>
<li style="text-align: justify;"><span class="Apple-style-span" style="font-size: large;">വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.</span></li>
<li style="text-align: justify;"><span class="Apple-style-span" style="font-size: large;">പ്രവാചകന്മാരിലുള്ള വിശ്വാസം.</span></li>
<li style="text-align: justify;"><span class="Apple-style-span" style="font-size: large;">പരലോകത്തിലുള്ള വിശ്വാസം.</span></li>
<li style="text-align: justify;"><span class="Apple-style-span" style="font-size: large;">വിധിയിലുള്ള വിശ്വാസം.</span></li>
</ol><span class="Apple-style-span" style="font-size: large;"><div style="text-align: justify;"><span class="Apple-style-span" style="color: black; font-size: small; font-style: normal; font-weight: normal;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="font-size: large;">എന്നീ ആറ് വിശ്വാസങ്ങളെയാണ് ഈമാന്‍കാര്യങ്ങള്‍ എന്ന് വിവക്ഷിക്കാറുള്ളത്.</span></i></span></span></b></span></div></span></i></span></span></b><br />
<div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-style: normal; font-weight: normal;"><span class="Apple-style-span" style="font-size: large;"><br />
</span> </span></i></span></span></b></span></span></div><div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-size: 12px;"><b><span font=""><span class="Apple-style-span" style="color: #990000;"><i><span class="Apple-style-span" style="color: black; font-size: 12px; font-style: normal; font-weight: normal;"><span style="font-size: small;"><br />
</span></span></i></span></span></b></span></span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-55473478708018784202011-04-02T20:54:00.000+05:302011-04-02T20:54:27.584+05:30ഇസ്ലാമിന്റെ പ്രപഞ്ചവീക്ഷണം<div dir="ltr" style="text-align: left;" trbidi="on"><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"></span><br />
<div style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibv6p0vav1bUG20hLMnM5ADmwLujXVuxTXyzgmMW7wWrcUIwdHB0WDPy4oM8jDWOpzGlkGpAvX_PzFu-fgrpxwDfng2bT-BqEPOjbWIyxyXWw9yktGJ0R-FMoiPOtaYcEsANMx0W-q1_Jp/s1600/solar+system.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibv6p0vav1bUG20hLMnM5ADmwLujXVuxTXyzgmMW7wWrcUIwdHB0WDPy4oM8jDWOpzGlkGpAvX_PzFu-fgrpxwDfng2bT-BqEPOjbWIyxyXWw9yktGJ0R-FMoiPOtaYcEsANMx0W-q1_Jp/s320/solar+system.jpg" width="320" /></a><span style="font-size: small;">ഏതൊരു ദര്‍ശനത്തിനും അതിന്റെതായ ഒരു പ്രപഞ്ചവീക്ഷണ മുണ്ടായിരിക്കും. ആ വീക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അതിന്റെ വൈയക്തിക സാമൂഹിക സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ രൂപം കൊള്ളുന്നത്. അതിനാല്‍ ഒരു ദര്‍ശനത്തെ സമഗ്രമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ ഒന്നാമതായി അതിന്റെ പ്രപഞ്ചവീക്ഷണം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ട്. </span></div><span style="font-size: small;"><br />
</span><div style="text-align: justify;"><span style="font-size: small;">ഈ പ്രപഞ്ചവും അതിലെ സമസ്ത വസ്തുകളുടെയും സ്രഷ്ടാവ് അത്യുന്നതനായ അല്ലാഹുവാകുന്നു. ഈ സൃഷ്ടികളുടെയെല്ലാം ഉടമസ്ഥനും അധികാരിയും കൈകാര്യകര്‍ത്താവും അല്ലാഹു മാത്രമാകുന്നു. അതിനാല്‍ പ്രപഞ്ചത്തിന്റെ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവില്‍ മാത്രം കേന്ദ്രീകൃതമാണ്. അവന്റെ അധികാരാവകാശങ്ങളില്‍ ആര്‍ക്കും പങ്കില്ല. അവന് സര്‍വജ്ഞനും വൈകല്യങ്ങളില്‍ നിന്നും കുറവുകളില്‍നിന്നും മുക്തനുമാണ്. നിഖിലവും നിരീക്ഷിക്കുന്നവനും സകലതിനും സംരക്ഷണം നല്‍കുന്നതും ഏകനായ അല്ലാഹുവാണ്. ഇതേ പ്രാപഞ്ചികവിധികര്‍ത്താവായ അല്ലാഹുവാണ് മനുഷ്യന്റെ സാന്മാര്ഗികമായ വിധികര്‍ത്താവും. മനുഷ്യനെ അല്ലാഹു തന്റെ പ്രതിനിധിയാക്കിയിരിക്കുന്നു. മനുഷ്യനെ ആദരിക്കുകയും ഭൂമിയിലെ സകലതും അവന്റെ ഉപയോഗത്തിനായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഭൗതിക വിഭവങ്ങളും സൗകര്യങ്ങളും ഒരുക്കിയത് പോലെ അവന് വേണ്ട നിയമനിര്‍ദ്ദേശങ്ങളും നല്കിയിരിക്കുന്നു. അതിനായി പ്രാവാചകത്വം എന്ന സംവിധാനമേര്‍പ്പെടുത്തി. പ്രവാചകന്മാര് മനുഷ്യര്‍ക്ക് പരലോകത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മനുഷ്യന് തന്റെ കര്‍മങ്ങള്‍ക്കുത്തരവാദിയാണ് മരണശേഷം മനുഷ്യന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അവന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗമെന്ന പ്രതിഫലമോ നരകമെന്ന ശിക്ഷയോ ലഭിക്കുകയും ചെയ്യും. </span></div><span style="font-size: small;"><br />
</span><div style="text-align: justify;"><span style="font-size: small;">ഇതാണ് ഇസ്ലാമിന്റെ പ്രപഞ്ചവീക്ഷണം. ഇത് ശരിയായ രൂപത്തില്‍ ബോധ്യപ്പെടാതിരിക്കുന്ന പക്ഷം ഇസ്ലാമിനെ മനസ്സിലാക്കുന്നതിലും ആചരിക്കുന്നതിലും പാകപ്പിഴവുകള്‍ സംഭവിക്കും.</span></div><div style="text-align: justify;"><span style="font-size: small;"><br />
</span></div><div style="text-align: justify;"><span style="font-size: small;"> </span></div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-65049663709192964072011-04-02T20:39:00.000+05:302011-04-02T20:39:48.026+05:30ഇസ്ലാം ഒരു ജീവിതവ്യവസ്ഥ<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRdGgdh_3KINW_a5ecBlH1Jv6hufZQo1an3kmGXvX97sHPTQsVNhqS9d7QUrqMEZJAES9rzYWTeV-SrUbL-lSruRxRyH9Dqw868Ph3kcRCbaHrGk_iRl0cfDNb1gjFIqzvIP-DoKzGAuAz/s1600/islam+is+the+way+of+life.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRdGgdh_3KINW_a5ecBlH1Jv6hufZQo1an3kmGXvX97sHPTQsVNhqS9d7QUrqMEZJAES9rzYWTeV-SrUbL-lSruRxRyH9Dqw868Ph3kcRCbaHrGk_iRl0cfDNb1gjFIqzvIP-DoKzGAuAz/s320/islam+is+the+way+of+life.jpg" width="320" /></a></div><br />
<br />
<div style="text-align: justify;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: large;">ദൈവം, പ്രവാചകന്, പരലോകം ഇവയാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ മൂലശിലകള്‍. ഇവയെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിത പദ്ധതി ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമിക ജീവിത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു പക്ഷേ, ലോകത്ത് ഇസ്ലാമിനു മാത്രം അവകാശപ്പെടാവുന്ന ഒരു സവിശേഷതയായിരിക്കും ഇതെന്ന് തോന്നുന്നു. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്ക് ചാഞ്ഞു കിടക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ അവയ്ക്ക് കഴിയില്ല. കാരണം മനുഷ്യന് ഒരു ആത്മീയ ജീവിയല്ല; ഭൌതിക ജീവിയുമല്ല. അവന് ആത്മാവും ശരീരവുമുണ്ട്. സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിക ജീവിത വ്യവസ്ഥ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം - എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും ഇസ്ലാം ഉദ്ഘോഷിക്കുന്നത്. </span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div><span class="Apple-style-span" style="font-size: large;"><div style="text-align: justify;">ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല. ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്പന കള്‍ അനുസരിച്ച് ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ് വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നിര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം. വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍ അത് സമൂഹത്തിന്റെ വിശാല താല്പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><span class="Apple-style-span" style="font-size: small;"><span class="Apple-style-span" style="font-size: large;">ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹികവ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണസമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്ണംകൊണ്ടും ഉച്ചനീചത്വം കല്പിച്ചു പോരുന്ന ലോകത്ത് ഇസ്ലാമികസമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. </span><span style="font-style: italic; font-weight: bold;"><span class="Apple-style-span" style="font-size: large;">മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍.</span></span><span class="Apple-style-span" style="font-size: large;"> ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്ക്കാമെന്നായി. രാജാവും അടിമയുംതന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മറ്റു മൂല്യങ്ങള്‍ക്ക് ശോഭ നഷ്ടപ്പെട്ടപ്പോഴും സമത്വം ഇസ്ലാമിക സമൂഹത്തില്‍ ജ്വലിച്ചുനിന്നു. ഇന്നും മറ്റു സമുദായങ്ങളുടെ അസൂയക്ക് പാത്രമായി ഒരു അദ്ഭുതംപോലെ അത് അമരം കൊള്ളുന്നു. വര്‍ണം, ദേശം, ഭാഷ, ജാതി-എല്ലാ മതിലുകളും അത് ഇടിച്ചുനിരത്തുന്നു. മരിച്ചവരെപ്പോലും ഇസ്ലാം വെറുതെ വിടുന്നില്ല. കല്ലറയുടെ ഉയരം നിജപ്പെടുത്തിക്കളഞ്ഞു അത്!.</span></span></div></span><span class="Apple-style-span" style="font-size: large;"><div style="text-align: justify;"><br />
</div><div style="text-align: justify;">സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥകള്‍, അഭയാര്‍ഥികള്‍- ഇവരുടെമേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">കണിശമാണ് ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യത്തിനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക നിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്പര്യം. എന്നാല്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും, തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുകതന്നെചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്കപ്പെടുന്ന ഈ ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച്, വിശിഷ്യാ അതിലെ നിയമങ്ങളെക്കുറിച്ച്, അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെപോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു. ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div></span></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-11725120595380369792011-04-02T20:10:00.000+05:302011-04-02T20:10:42.056+05:30ഇസ്ലാം പ്രകൃതിയുടെ മതം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div><br />
<div style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0GWN_zKxoLh92dr1uJFXmZMzOdRa45fAN80zAKLzgb6LxRvUjjQNZ8JH7oB4LzHF42UqS0ml4EQHUWKjB7j9aUI4ywj7ZC3UgdjcxyzvJ0mlmEof1av7VjJOet1VE0tLv0sZnquqsQCCD/s1600/islam+and+environment.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0GWN_zKxoLh92dr1uJFXmZMzOdRa45fAN80zAKLzgb6LxRvUjjQNZ8JH7oB4LzHF42UqS0ml4EQHUWKjB7j9aUI4ywj7ZC3UgdjcxyzvJ0mlmEof1av7VjJOet1VE0tLv0sZnquqsQCCD/s1600/islam+and+environment.jpg" /></a><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-size: large;">പ്രപഞ്ചത്തിലുള്ള മുഴുവന്‍ ചരാചരങ്ങളും ദൈവം നിശ്ചയിച്ച പ്രകൃതിനിയമത്തിന് വിധേയമായിട്ടാണ് ചരിച്ചുകൊണ്ടിരിക്കുന്നത് ആ നിയമങ്ങള്‍കെതിരെ അണുവളവും ചലിക്കുവാനവക്ക് സാധ്യമല്ല. ഇസ്ലാം എന്നാല്‍ ജഗന്നിയന്താവിനുള്ള വിധേയത്വവും സമര്‍പണവുമാണല്ലോ. അതിനാല്‍ പ്രപഞ്ചത്തിന്റെ വ്യവസ്ഥ ഇസ്ലാം ആണെന്ന് പറയാം. മനുഷ്യന് പോലും പ്രകൃത്യാ മുസ്ലിമാണ്. ജനനം വളര്‍ച്ച അവന്റെ ബാഹ്യവും ആന്തരികവുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയും ദൈവം നിശ്ചയിച്ച പ്രകൃതി നിയമമനുസരിച്ചാണ്. എങ്കിലും ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അവന് വിശേഷബുദ്ധിയും ചിന്താശക്തിയും അഭിപ്രായപ്രകടനശേഷിയുമുണ്ട്. മറ്റുജീവികളെപ്പോലെ ദൈവിക നിയമങ്ങള്‍ക്ക് പൂര്‍ണമായി അവന് നിര്‍ബന്ധിക്കപ്പെട്ടിട്ടില്ല. ആവശ്യമുള്ളത് സ്വീകരിക്കാനും ഇഷ്ടമില്ലാത്തത് തിരസ്കരിക്കാനും അവന് കഴിയും. ആശയം, അഭിപ്രായം, കര്‍മം എന്നിവയില്‍ അവന് തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ട്. ഈ മേഖലയില്‍കൂടി അവന് ദൈവിക നിയമങ്ങള്‍ക്ക് ഇഛാപൂര്‍വം കീഴൊതുങ്ങുമ്പോഴാണ് ഒരാള്‍ പൂര്‍ണമുസ്ലിമാകുന്നത്. </span></span></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div><div style="text-align: justify;"><span class="Apple-style-span" style="font-size: large;">തനിക്കധികാരമുള്ളതിലും ഇല്ലാത്തതിലും ദൈവികനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുക എന്നതാണ് ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നത്. ദൈവഹിതത്തിന് നിര്‍ബന്ധിതമായി കീഴൊതുങ്ങുന്നതിനാല്‍ പ്രകൃതിവ്യവസ്ഥ സമാധാനപൂര്‍വം ചരിച്ചുകൊണ്ടിരിക്കുന്നു. അതേ പ്രകൃതിയുടെ താളത്തിനൊത്ത് മനുഷ്യന് ഇച്ഛാപൂര്‍വം ദൈവിക വ്യവസ്ഥക്ക് വിധേയമാകുന്നതിലൂടെയാണ് അവന് ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന സ്ഥാനത്തിന് അര്‍ഹനാകുന്നത്. അതിലൂടെ മനുഷ്യന് ആന്തരികമായ സമാധാനം നേടുന്നു. അപ്പോള്‍ മുഴുലോകവും അവന്റെതും അവന് ദൈവത്തിന്റേതുമാകുന്നു. </span></div></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-38205646522946401002011-04-02T19:37:00.000+05:302011-04-02T19:41:41.603+05:30എന്താണ് ഇസ്ലാം ?<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 12px;"><div style="text-align: justify;"><span class="Apple-style-span" style="color: #006600;"><span class="Apple-style-span" style="font-size: large;"><b><i><br />
</i></b></span></span></div><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-msWxPjdJ9lYo0ZYa5jtb-iYi-CZppTvk7RcmhO4xvfNQp2pkfLilANtGyZ81IbkAF0IBuPopA6_mabAHhOcjGrrBEAOrbcYvzmquJk_fUkzJmnEdTEtghCrqq2LrfpL6wHg8PG0yBOfz/s1600/islam+inside.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-msWxPjdJ9lYo0ZYa5jtb-iYi-CZppTvk7RcmhO4xvfNQp2pkfLilANtGyZ81IbkAF0IBuPopA6_mabAHhOcjGrrBEAOrbcYvzmquJk_fUkzJmnEdTEtghCrqq2LrfpL6wHg8PG0yBOfz/s320/islam+inside.jpg" width="320" /></a></div><span class="Apple-style-span" style="color: #006600; font-weight: bold;"><span style="font-style: italic;"><span class="Apple-style-span" style="font-size: large;"> ഇസ്ലാം</span></span><span class="Apple-style-span" style="font-size: large;"> <span class="Apple-style-span" style="font-weight: normal;">എന്നത് ഒരു അറബി ശബ്ദമാണ്. അനുസരണം, കീഴ്വണക്കം, സമ്പൂര്‍ണസമര്‍പ്പണം എന്നെല്ലാം അതിനര്‍ഥമുണ്ട്. അഥവാ ഇസ്ലാമെന്നാല് ദൈവത്തെ അനുസരിക്കലും അവന് കീഴ്വണങ്ങലും അവനില്‍ സര്‍വസ്വം അര്‍പിക്കലുമാണ്. </span></span><span style="font-style: italic;"><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-weight: normal;">ഇസ്ലാം</span></span></span><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="font-weight: normal;">എന്ന പദത്തിന്റെ മറ്റൊരര്‍ഥം സമാധാനം എന്നാണ്. ദൈവത്തിന് സ്വയം സമര്‍പ്പിക്കുക വഴി ഒരാള്‍ക്ക് ശാരീരികവും മാനസികവുമായ സമാധാനം ലഭ്യമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഈ സമാധാനം സമൂഹത്തിലുടനീളം സമാധാനത്തിന് ഹേതുവാകുന്നു. </span></span></span></div><span class="Apple-style-span" style="font-size: large;"><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div></span><div style="text-align: justify;"><span class="Apple-style-span" style="font-size: large;">മിക്ക മതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ (ക്രിസ്തുമതം, ബുദ്ധമതം) അല്ലെങ്കില്‍ അതുല്‍ഭവിച്ച സമുദായത്തിന്റെയോ ഗ്രോത്രത്തിന്റെയോ (യഹൂദമതം) അതുമല്ലെങ്കില്‍ ദേശത്തിന്റെയോ (ഹിന്ദുമതം) പേരിലാണറിയപ്പെടുന്നത്. ഇസ്ലാം ഈ പൊതു തത്വത്തിന് അപവാദമാണ്. ആ നാമം ഉള്‍കൊള്ളുന്നത് മേല്‍സൂചിപ്പിച്ച സവിശേഷമായ ഗുണത്തെയാണ്. വ്യക്തി, നാമം, ജനത എന്നിവയോട് അതിന് പ്രത്യേക ബന്ധമൊന്നുമില്ല. അതാരുടെയും കുത്തകയുമല്ല. ദൈവം മനുഷ്യര്‍ക്ക് നല്കിയ നിയമവ്യവസ്ഥ സ്വമേധയാ അംഗീകരിച്ച് അവന് കീഴ്വണങ്ങി ദൈവകല്പന അനുസരിച്ച് ജീവിക്കുന്നവനാണ് മുസ്ലിം. ഗതകാല ജനസമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ പ്രസ്തുത ഗുണം ഉണ്ടായിരുന്നോ അവരെല്ലാം മുസ്ലിങ്ങളായിരുന്നു. ഇന്നും അവരാണ് മുസ്ലിംകള് എന്നും അവര്‍തന്നെയായിരിക്കും മുസ്ലിംകള്. </span></div><div style="text-align: justify;"><span class="Apple-style-span" style="font-size: large;"><br />
</span></div></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-59666193840684597482010-05-01T17:01:00.000+05:302010-05-01T17:05:34.430+05:30എന്തുകൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ ?<p style="text-align: justify;"><span style="font-size:100%;">പുരുഷന് ബഹുഭാര്യത്വം അനുവദിക്കുമ്പോൾ സ്ത്രീക്ക് എന്തുകൊണ്ട് ബഹുഭർതൃത്ത്വം അംഗീകരിച്ചുകൂടാ എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. അതിന് നേർക്ക് നേരെയുള്ള ഉത്തരം ഒറ്റ വാചകമാണ്. ബഹുഭാര്യത്വം പ്രകൃതിപരമാണ്. അതിനാൽ ഇസ്ലാം അത് അംഗീകരിക്കുന്നു. ബഹുഭർതൃത്ത്വം പ്രകൃതിവിരുദ്ധമാണ്, അതിനാൽ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രകൃതിവിരുദ്ധമാണെന്ന് പറയാനുള്ള കാരണമെന്താണ്? ചില പുരുഷന്മാർക്കെങ്കിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ട പ്രകൃതിപരമായ ചില കാരണങ്ങളുണ്ടാകും. ലൈംഗികശാസ്ത്രപഠനങ്ങൾ എടുക്കാം. ഇത്തരമൊരു അവസ്ഥ സ്ത്രീകൾക്കുണ്ടാകുമോയെന്ന് ലൈംഗികശാസ്ത്രജ്ഞൻമാർ പറയട്ടെ, ആരോഗ്യമുള്ള ഒരു പുരുഷനുള്ളിടത്തോളം ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ അവളുടെ ലൈംഗികതക്ക് പ്രകൃതിപരമായ ആവശ്യമായി ഉപയോഗിക്കേണ്ടിവരുമെന്ന് വിലാസമുള്ള ഏതെങ്കിലൊരു ലൈംഗികശാസ്ത്രജ്ഞൻ പറയട്ടെ, അപ്പോൾ നമുക്ക് ഈ വിഷയം ചർച്ച ചെയ്യാവുന്നതാണ്.<br /></span></p><p style="text-align: justify;"><span style="font-size:100%;">എന്നാൽ അതല്ല വസ്തുത. സ്ത്രീക്ക് ബഹുഭർതൃത്ത്വത്തിന് കഴിയില്ല. സ്ത്രീയുടെ മനസ്സും ശരീരവും ആ രൂപത്തിലുള്ളതാണ്. ചിലപ്പോൾ ചോദിക്കാം. ലൈംഗികത്തൊഴിലാളികളില്ലേ എന്ന്. ലൈംഗികത്തൊഴിലാളികൾ തൊഴിലായി സ്വീകരിച്ചതാണത്. അവരുടെ ശരീരവും മനസ്സും സമർപ്പിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ, പുരുഷന് അവരോരുരത്തർക്കും തന്റെ മനസ്സിൽ സ്ഥാനമനുവദിക്കാൻ, സ്നേഹം കൊടുക്കാൻ, ആവശ്യമായ അവകാശങ്ങൾ കൊടുക്കാൻ, ലൈംഗികമായി അവരെയെല്ലാം തൃപ്തിപ്പെടുത്താൻ കഴിയും. എന്നാൽ സ്ത്രീക്കോ? ഒന്നിലധികം പുരുഷന്മാരെ തങ്ങളുടെ മനസ്സുകൾക്കകത്തേക്ക് സന്നിവേശിപ്പിക്കാൻ കഴിയില്ല. അതു കൊണ്ട് തന്നെ ബഹുഭർതൃത്ത്വം പ്രകൃതിവിരുദ്ധമാണ്. </span></p><p style="text-align: justify;"><span style="font-size:100%;">സ്ത്രീവിരുദ്ധവുമാണ് ബഹുഭർതൃത്ത്വം. ബഹുഭാര്യത്വത്തിൽ രണ്ടോ മൂന്നോ നാലോ ഇണകളുണ്ടാകട്ടെ നാല് പേരും പരിഗണിക്കപ്പെടുകയാണ്; എല്ലാ അർഥത്തിലും. സംരക്ഷിക്കപ്പെടുകയാണ്. അവൾക്ക് ആവശ്യമായ സംവിധാനമുണ്ടാക്കപ്പെടുകയാണ്. അവൾക്ക് ലൈംഗികമായ അവകാശങ്ങൾ നൽകപ്പെടുകയാണ്. എന്നാൽ ബഹുഭർതൃത്ത്വത്തിലോ? ഒന്നാമത്തെ പ്രശ്നം ലൈംഗികതയുമായി ബന്ധപ്പെട്ടത് തന്നെയാണ്. പെണ്ണിന് ലൈംഗികതയുടെ ഉണർവിന് സ്വകാര്യതയും സ്പർശവുമാണ് ആവശ്യം. സ്വകാര്യതയില്ലാതെ അവൾക്ക് സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകില്ല. </span></p><p style="text-align: justify;"><span style="font-size:100%;">ലൈംഗികമായ ഉണർവുണ്ടാകുവാൻ അവൾക്ക് സാഹചര്യമുണ്ടാകണം; സ്വകാര്യതയുണ്ടാകണം. ഒപ്പം തന്നെ സ്പർശനമുണ്ടാവണം. സ്ത്രീ ലൈംഗികതയുടെ ഉദ്ദീപനത്തിന്റെ കേന്ദ്രമാണ് സ്പർശനം. അപ്പോഴാണ് അവൾക്ക് ആസക്തിയുണ്ടാകുന്നത്. നേരെ മറിച്ച് പുരുഷന് കാഴ്ചയാണ് ഉദ്ദീപനത്തിന്റെ കേന്ദ്രബിന്ദു. പെണ്ണിനെ സംബന്ധിച്ചിടത്തോളം അവളെ കൂടാതെ തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ഒരു പ്രയാസമുണ്ടാകുന്നില്ല. അവന്റെ സാന്നിധ്യത്തിൽ അവന്റെ സ്വകാര്യതയിലുമല്ലാതെ അവൾക്ക് അവൻ അനിവാര്യമായി വരുന്നൊരു സാഹചര്യമുണ്ടാകുന്നുണ്ട്. എന്നാൽ പുരുഷനതല്ലതാനും. പുരുഷന്റെ പ്രധാന ഉത്തേജനത്തിന്റെ കേന്ദ്രം കണ്ണാണ്. കാഴ്ചമൂലം പ്രലോഭിതനാകാം. ആസക്തനാകാം. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) പറഞ്ഞത്, നിങ്ങൾ പുറത്ത് ഏതെങ്കിലും പെണ്ണിനെ കണ്ട് ആഗ്രഹം തോന്നിപ്പോയാൽ നിങ്ങളുടെ വീടുകളിലെ ഇണകളിലേക്ക് പോകണം എന്ന്. പുരുഷന്റെ സ്വാഭാവികതയാണ്. ആസക്തനായാൽ ഇണകളിലെത്തിച്ചേരാനുള്ള മാർഗം വേണം. താൻ ആഗ്രഹത്തോടുകൂടി ഇണയുടെ അടുത്തെത്തുമ്പോൾ അവളുടെ മറ്റൊരു ഭർത്താവുണ്ടാവുന്നത് പ്രശ്നം സൃഷ്ടിക്കും. വലിയ കുഴപ്പത്തിന് അത് കാരണമാകും. ഇത്തരം കുഴപ്പങ്ങളിൽ പുരുഷനെക്കാളധികം പ്രയാസപ്പെടേണ്ടി വരിക സ്ത്രീയായിരിക്കും. </span></p><p style="text-align: justify;"><span style="font-size:100%;">ഗർഭിണിയാകുമ്പോൾ മുതൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുന്നു. തീർച്ചയായും ഗർഭത്തിനാരാണ് കാരണക്കാരനെന്ന് മനസ്സിലാക്കുവാൻ ബഹുഭർതൃത്ത്വത്തിൽ മാർഗമൊന്നുമുണ്ടാവില്ലല്ലോ. എന്നാൽ ആ സമയത്ത് പെണ്ണിന്റെ ദുർബലാവസ്ഥയിൽ അവൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഇതിനാരാണോ ഉത്തരവാദി അയാളുടെ തലോടലാണ്. അയാളുടെ സ്നേഹസ്പർശമാണ്. അയാളുടെ കാരുണ്യത്തിന്റെ കവിഞ്ഞൊഴുക്കാണ്. കുഞ്ഞാരുടേതാണന്നറിയാത്തതിന്റെ പേരിൽ സ്വാഭാവികമായും അത്തരം ഒരു സ്നേഹസ്പർശം ഉണ്ടാവില്ല. അത്തരമൊരു സാന്നിദ്ധ്യമുണ്ടാകുന്നില്ല. ഇവിടെയെല്ലാം പെണ്ണിന്റെ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്. അതേ പോലെത്തന്നെ പിന്നീട് പ്രസവസമയത്തും ഇതേ പ്രശ്നമുണ്ട്. ഒരു പുരുഷന്റെ തണലും തലോടലും ഏറ്റവുമധികം ആഗ്രഹിക്കുന്ന, അനിവാര്യമായിത്തീരുന്ന അവസരം. ആ സമയത്ത് ആരാണ് ഇതിനുത്തരവാദി എന്നറിയാത്തതുകൊണ്ട് തന്നെ സ്നേഹപ്രകടനങ്ങൾ നിഷേധിക്കുന്ന അവസ്ഥ. കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ വെഎണ്ടും പ്രശ്നങ്ങളായി. കുഞ്ഞിനു നൽകേണ്ട കാര്യങ്ങൾ, ആരുടെ കുഞ്ഞാണെന്നറിയാത്തതുകൊണ്ട് തന്നെ പിതാവിന്റേതായ ഒരു സ്നേഹം നൽകാൻ ആർക്കും സാധ്യമല്ല. കുട്ടികൾക്ക് ചെറുപ്പം മുതൽ സ്നേഹം നൽകേണ്ടവരാണ് മാതാപിതാക്കൾ. ബഹുഭർതൃത്വമുണ്ടാകുകയാണെങ്കിൽ അതുവഴി കുട്ടിയുടെ പിതൃത്വം നിർണയിക്കപ്പെടില്ല എന്നതുകൊണ്ട് തന്നെ അത്തരമൊരു സ്നേഹപ്രകടനം ഉണ്ടാവില്ല. സ്വാഭാവികമായും ചോദ്യം ഉന്നയിക്കപ്പെടാം. അതിനെല്ലാം ഇന്ന് മാർഗങ്ങളുണ്ടല്ലോ. ഡി.എൻ.എ ഫിംഗർ പ്രിന്റ് ടെസ്റ്റ് നടത്തി പിതൃനിർണയം നടത്താമല്ലോ? എന്നെല്ലാം. യഥാർഥത്തിൽ സ്നേഹം സ്വാഭാവികമായി നിർഗളിക്കേണ്ടതാണ്. അത് ലാബോറട്ടറി ടെസ്റ്റിന്റെ അടിസ്ഥാനത്തിലുണ്ടാകേണ്ടതല്ല. ഒരു കുഞ്ഞ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ റിപ്പോർട്ടുമായി വന്ന് <span style="font-style: italic;">ഇതാ താങ്കൾ എന്റെ പിതാവാകുന്നു, അത് കൊണ്ട് താങ്കൾ എനിക്ക് സ്നേഹം നൽകണം </span>എന്നു പറയേണ്ട ഗതികേട് അംഗീകരിക്കാനാവുമോ? അതെന്തായാലും ഇസ്ലാം അംഗീകരിക്കുന്നില്ല. പിന്നെ കുഞ്ഞിന്റെ അനന്തരാവകാശവുമായി ബന്ധപ്പെട്ട വിഷയം. ആരുടെ മകനാണെന്നറിയാത്തതുകൊണ്ട് തന്നെ ആരുടെ അനന്തരവകാശം കൊടുക്കും.<br /></span></p><p style="text-align: justify;"><span style="font-size:100%;">മറ്റൊരു പ്രശ്നം കൂടിയുണ്ട്. പെണ്ണിന് ഏറ്റവും പ്രയാസമുള്ള സമയം അവളുടെ വാർധക്യമാണ്. ആ വാർധക്യത്തിൽ അവൾക്ക് താങ്ങ് ഏറെ ആവശ്യമുള്ള സമയമാണ്. ഈ സമയത്തും ബഹുഭർതൃത്ത്വം അവൾക്ക് പ്രശ്നങ്ങളേ സൃഷ്ടിക്കുകയുള്ളു. സ്ത്രീയിൽ നിന്ന് ഇങ്ങോട്ട് ഒന്നും ലഭിക്കാത്ത ആ സമയത്ത് കാരുണ്യം ചൊരിയപ്പെടേണ്ടതുണ്ട്. ഒന്നിലധികം പുരുഷൻമാരിൽ നിന്ന് അത്തരമൊരു കാരുണ്യവർഷമുണ്ടാവുകയില്ലെന്ന് ഉറപ്പാണ്. ഇങ്ങനെ എല്ലാ അർഥത്തിലും പ്രകൃതിവിരുദ്ധമാണ്; സ്ത്രീവിരുദ്ധമാണ് ബഹുഭർതൃത്ത്വമെന്ന ആശയം. മാർഡോക്ക് 1170 സംസ്കാരങ്ങളെ പഠനവിധേയമാക്കിയപ്പോൾ അതിലൊരേയൊരു നാഗരികത മാത്രമാണ് ബഹുഭർതൃത്ത്വം അംഗീകരിച്ചതായി കണ്ടത്. അതുതന്നെ പൂർണമായ അർഥത്തിലല്ലതാനും. ഇസ്ലാം ബഹുഭർതൃത്ത്വം അംഗീകരിക്കാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഇസ്ലാം പ്രകൃതിമതമാണ്; പ്രകൃതിവിരുദ്ധവും മാനവവിരുദ്ധവുമായ ഒരാശയവും ഇസ്ലാം പഠിപ്പിക്കുന്നില്ല. ആദ്യഭാര്യയുടെ വൈകാരിക പ്രയാസങ്ങൾ ബഹുഭാര്യത്വത്തിലേർപ്പെടുന്ന ഒരാളുടെ ആദ്യഭാര്യക്കുണ്ടാവുന്ന മാനസിക പ്രയാസങ്ങൾക്കുള്ള പരിഹാരമായി എന്താണ് ഇസ്ലാമിന് നിർദേശിക്കാനുള്ളത്? </span></p><p style="text-align: justify;"><span style="font-size:100%;">തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോഴുണ്ടാകുന്ന ആദ്യഭാര്യയുടെ പെണ്ണിന്റെ വൈകാരിക പ്രയാസങ്ങൾക്കുള്ള പരിഹാരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ബഹുഭാര്യത്വത്തിലേർപ്പെടുന്ന തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയും കൂടി പങ്കുവെക്കുമെന്നുള്ള അറിവ് സ്ത്രീയെ സംബന്ധിച്ചേടത്തോളം വൈകാരികമായി പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. പെണ്ണിന്റെ സ്വാർഥത അവളുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്. നശീകരണാത്മകമായ തലത്തിലുള്ള സ്വാർഥതയല്ല ഇത്. പോസസ്സീവ്നസ്സ് എന്നു പറയാം. തന്റേത് മാത്രമാകണമെന്ന വിചാരം എന്നർഥം. ആ പോസസ്സീവ്നസ് നിലനിൽക്കേണ്ടത് അവളുടെ ലൈംഗികജീവിതത്തിനും കുടുംബജീവിതത്തിനും ആവശ്യം തന്നെയാണ്. ഇണക്ക് മമ്പിൽ അവൾക്ക് സ്നേഹം ചൊരിയാൻ കഴിയണമെങ്കിലും നിസ്വാർഥമായി അവൾക്ക് അവളുടെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയണമെങ്കിലും ആ കുഞ്ഞുങ്ങളെ വളർത്തുന്ന രംഗത്ത് അവളുടെ പൂർണമായ ആ സമർപ്പണത്തിന് വേണ്ടിയുള്ളൊം തന്നെ ഈ ഒരടിസ്ഥാനപരമായ സ്വാർഥതയുണ്ടാകണം. ഇത് നിലനിൽക്കുന്നതുകൊണ്ട് തന്നെ തന്റെ ഇണ പങ്കുവെക്കപ്പെടുന്നുവേന്ന അറിവ് സ്വാഭാവികമായും അവൾക്ക് വൈകാരികമായ പ്രയാസമുണ്ടാകാം. ആ വൈകാരികപ്രയാസങ്ങളിൽ ഒരു മുസ്ലിം സ്ത്രീയെസംബന്ധിച്ചേടത്തോളം അവിടെയാണ് അവൾക്ക് മതം തുണയാകുന്നത്. മതത്തിന്റെ നിർദേശങ്ങൾ അവിടെയാണ് അവൾക്ക് സമാധാനമേകേണ്ടത്. ഇതൊരു പരീക്ഷണമായി അവൾ കാണണം. ആ പരീക്ഷണത്തിൽ പടച്ചവൻ പറഞ്ഞതനുസരിച്ച് അവൾ മുന്നോട്ട് പോകുമ്പോൾ തീർച്ചയായും അവൾക്ക് ഇഹലോകത്തും പരലോകത്തും അതിനുള്ള പ്രതിഫലം നൽകപ്പെടുന്നതാണ്. അവൾ പടച്ചവന്റെ ഒരു കൽപന അനുസരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളുണ്ടാകാം. പ്രയാസങ്ങളുണ്ടാകാം. ആ സമയത്ത് അവൾ ഏത് രൂപത്തിൽ ക്ഷമിക്കേണമോ അതേ രൂപത്തിൽ ഈ രംഗത്തും ക്ഷമിക്കുവാൻ അവൾക്ക് കഴിയും. ക്ഷമ പ്രതിഫലദായകമാണെന്ന പാഠം അവൾക്ക് ആശ്വാസം നൽകും. അവിടെ മതത്തിന് അതിന്റേതായ കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ രംഗത്ത് സ്ത്രീക്കുള്ള സമാധാനത്തിനുവേണ്ടിയുള്ള നിർദേശമുണ്ട്.<br /></span></p><div style="text-align: justify;"><span style="font-size:100%;">നിയമത്തിന്റെ രീതിയിൽ ഈ വൈകാരികപ്രയാസത്തെ പരിഹരിക്കാൻ കഴിയുമോ? പരിഹരിക്കാൻ സാധ്യമല്ല. നിയമം സംസാരിക്കുന്നത് നീതിയുമായി ബന്ധപ്പെട്ടാണ്. പെണ്ണിനെതിരിൽ എന്തെങ്കിലും അനീതിയുണ്ടാകുന്നുവേങ്കിൽ നിയമത്തിന് പരിഹരിക്കാൻ കഴിയും. പെണ്ണിനെതിരിൽ ഒരക്രമം ഉണ്ടാകുന്നുവേങ്കിൽ നിയമത്തിന് അവൾക്കായി സംസാരിക്കാൻ കഴിയും. പെണ്ണിനെ ഏതെങ്കിലും രൂപത്തിൽ അവഗണിക്കുന്നുവേങ്കിൽ നിയമത്തിന് അതില്ലാതെയാക്കുവാൻ കഴിയും. എന്നാൽ ഇവിടെ പെണ്ണിന് മാനസികമായുണ്ടാകുന്ന പ്രയാസങ്ങൾ നിയമം മൂലം പരിഹരിക്കാൻ കഴിയുന്നതല്ല. അതൊരു വൈകാരികപ്രശ്നമാണ്. അതുകൊണ്ട് തന്നെ ധാർമികമായ മതത്തിന്റെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് അവിടെ പരിഹാരം നിർദേശിക്കുവാനേ സാധിക്കൂ. അതല്ലാതെ മറ്റു മാർഗങ്ങളില്ല. നല്ല ഒരു മുസ്ലിം പുരുഷനെസംബന്ധിച്ചേടത്തോളം അയാൾ ബഹുഭാര്യത്വത്തിലേർപ്പെടുമ്പോൾ അതുവഴിയുണ്ടാകുന്ന ഇണയുടെ പ്രയാസങ്ങളിൽ കൂടി താങ്ങായിത്തീരാൻ അയാൾക്ക് കഴിയും. സ്നേഹത്തിന്റെ കവിഞ്ഞൊഴുക്ക് വഴി ഇത്തരം പ്രയാസങ്ങൾ കൂടി പരിഹരിക്കാൻ കഴിയും എന്നാണ് പ്രവാചകന്റെയും സഹാബിമാരുടെയും അതേ പോലെ പിൻകാലമുസ്ലിംകളുടെയുമെല്ലാം സംഭവങ്ങളും ജീവചരിത്രവും നമുക്ക് മനസ്സിലാക്കി തരുന്നത്.<br /><br /></span></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com2tag:blogger.com,1999:blog-5979409562088699439.post-25195864614894352672010-04-20T13:13:00.000+05:302010-04-20T13:17:25.319+05:30നിരിശ്വരവാദികളുടെ ദൈവസങ്കല്പം<div style="text-align: justify;"><span style="font-size:100%;">തലക്കെട്ടില്‍ വൈരുദ്ധ്യമുണ്ട് എന്ന് തോന്നിയേക്കാം. നിരിശ്വരവാദികള്‍ അല്ലെങ്കില്‍ നാസ്തികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ദൈവത്തെ നിഷേധിക്കുന്നവരാണല്ലോ പിന്നെങ്ങനെയാണ് അവരുടെ ദൈവസങ്കല്പം എന്ന പരാമര്‍ശത്തിന് അര്‍ഥമുണ്ടാകുക എന്ന സംശയം ന്യായമാണ്. </span><br /></div><br /><div style="text-align: justify;"><span style="font-size:100%;">ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത്. ഇസ്ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്മാര്ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്മാര്ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍ എനിക്കെന്റെ ബുദ്ധി മതി എന്ന് പറയുന്നതോടുകൂടി ദൈവത്തിന് സന്മാര്ഗ വിധികര്‍ത്താവ് എന്ന നിലയില്‍ നിഷേധിക്കുകയും സ്വന്തത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്യുന്നത്. തന്റെ ദൈവം പൂര്‍ണമായോ ഭാഗികമായോ താന്‍ തന്നെ എന്ന വിശ്വാസം. പൂര്‍ണമായി ദൈവം ചമയുന്നവര്‍ സാക്ഷാല്‍ ദൈവത്തെയും ഉപദൈവങ്ങളെയും നിഷേധിക്കുന്നു. തങ്ങളെത്തന്നെയോ തങ്ങളെപ്പോലുള്ള മറ്റുമനുഷ്യരെയോ ഭൗതിക ലോകത്ത് തങ്ങളുടെ വിധാതാക്കളായി ധരിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ വിശ്വാസം സമര്‍പ്പിക്കുന്നതാരിലായാലും അവരെ ദൈവങ്ങള്‍ എന്ന് വിളിക്കുകയില്ല. നാസ്തികര്‍, യുക്തിവാദികള്‍ എന്നൊക്കെയാണവര്‍ സ്വയം വിളിക്കുക. </span><br /></div><br /><div style="text-align: justify;"><span style="font-size:100%;">യുക്തിവാദികള്‍ എന്ന് പറയുന്ന നാസ്തികരില്‍ ചിലര്‍ ദൈവമുണ്ടെങ്കില്‍ ഉണ്ടായിക്കോട്ടെ പക്ഷെ മനുഷ്യനുമായി ആ ദൈവത്തിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന് കരുതുന്നവരാണ്. ചിലര്‍ സൃഷ്ടിപ്പ് ദൈവത്തിന് നല്‍കുന്നവരാണെങ്കിലും പ്രപഞ്ചത്തെ പരിപാലിക്കുകയോ ഭരിക്കുകയോ ഒന്നും ചെയ്യാത്ത ദൈവത്തെയാണ് സങ്കല്പിക്കുന്നത്. ഇവരിലാരും വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല. ദൈവം മനുഷ്യന് എന്തെങ്കിലും പ്രത്യേകം നിയമനിര്‍ദ്ദേശങ്ങള്‍ നല്കി എന്ന് വിശ്വസിക്കാത്തതിനാല്‍ പ്രവാചകന്മാരെയോ അവരിലൂടെ ലഭ്യമായ മറ്റ് അദൃശ്യവിജ്ഞാനത്തിലോ വിശ്വസിക്കുന്നുമില്ല. എന്നാല്‍ തങ്ങള്‍ വിശ്വാസമര്പിച്ച വ്യക്തികളെ-സംഘങ്ങളെ- അവരുടെ സിദ്ധാന്തങ്ങളെ സത്യത്തിന്റെയും ധര്‍മത്തിന്റെയും ആത്യന്തിക ധര്‍മശാസനാധികാരം സൃഷ്ടികളില്‍ ആരോപിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ ബഹുദൈവവാദികളുടെ സ്ഥാനത്തെത്തുന്നത്. ചുരുക്കത്തില്‍ നിരീശ്വരവാദികള്‍ സൃഷ്ടിക്കുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. ദേഹേഛയെ അവര്‍ സാന്മാര്ഗിക വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിര്‍ത്തി അതിനെ അനുസരിക്കുന്നു. അങ്ങനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നു. </span><br /></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0tag:blogger.com,1999:blog-5979409562088699439.post-12429287888327617042010-03-16T13:35:00.001+05:302011-04-02T21:00:43.966+05:30പുതിയ ഇസ്ലാമിക വെബ്സൈറ്റ്<div dir="ltr" style="text-align: left;" trbidi="on"><span style="font-weight: bold;"><br />
</span><br />
<span style="font-weight: bold;"><br />
</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4rw0Rli33Fg3RsLHd80joo21ns_FreRSKCHN35qOVIDGJEzANQnLgcnIpbkYyVkK9NKV9RudSBwwBKjn3sJzEz3pGGu9GHIQHgCSOYRtKyZ5dSMgMf-RKt5bQTVp6dWWCn-2RKcXX8Lbb/s1600/logo.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="174" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4rw0Rli33Fg3RsLHd80joo21ns_FreRSKCHN35qOVIDGJEzANQnLgcnIpbkYyVkK9NKV9RudSBwwBKjn3sJzEz3pGGu9GHIQHgCSOYRtKyZ5dSMgMf-RKt5bQTVp6dWWCn-2RKcXX8Lbb/s320/logo.jpg" width="320" /></a></div><span style="font-weight: bold;"><br />
</span><br />
<span style="font-weight: bold;"><br />
</span><br />
<span style="font-weight: bold;">ഇസ്ലാമിക് സൈറ്റ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ? അങ്ങനെയെങ്കില്‍ അതിനുണ്ടായിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന മേന്മകളെന്തൊക്കെ?.</span><br />
<br />
<ul><li>ഇസ്ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്നതാകണം.</li>
<li>വിഷയങ്ങള്‍ പെട്ടെന്ന് കണ്ടെത്തി അനായാസം വായിക്കാന്‍ സാധിക്കണം.</li>
<li>ആധികാരികമായിരിക്കണം. സംഘടനാപക്ഷപാതങ്ങളില്നിന്ന് മുക്തമായിരിക്കണം.</li>
<li>നിരന്തരം നിരീക്ഷിക്കപ്പെടുകയും അപഡേറ്റ് ചെയ്യപ്പെടുകയും വേണം.</li>
<li>വായനക്കാരുടെ സംശയങ്ങള്‍ക്ക് താമസംവിനാ പ്രതികരണം ലഭ്യമാകണം.</li>
<li>സ്വന്തന്ത്രമായി ഉപയോഗപ്പെടുത്താനും. അനായാസം ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കാനുംസാധിക്കണം.</li>
<li>വിഷയങ്ങല്‍ കാര്യമാത്ര പ്രസക്തമായിരിക്കണം. അനാവശ്യവിരണങ്ങളും സുദീര്ഘമായആഖ്യാനങ്ങളും ആവശ്യമില്ല.</li>
<li>ഇസ്ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടിലഭിക്കുന്നതാകണം.</li>
<li>ഇസ്ലമിനെ പഠിക്കാന്‍ അവസരം ലഭിക്കാത്ത മുസ്ലിം സുഹൃത്തുക്കള്‍ക്ക് ലളിതമായി കാര്യങ്ങള്പഠിക്കാനുതകുന്നതാകണം.</li>
<li>ആവശ്യമായ ഓഡിയോ വീഡിയോ ലഭിക്കാന്‍ സൗകര്യം വേണം.</li>
<li>ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണം</li>
</ul><br />
<div style="text-align: justify;">എങ്കിലിതാ നിങ്ങളെ സഹായിക്കാന്‍ <a href="http://www.islamdarsanam.com/index.php"><span style="font-weight: bold;">www.islamdarsanam.com</span></a> ഒരു സമ്പൂര്‍ണ ഇസ്ലാമിക പഠനസഹായി.</div><br />
<div style="text-align: justify;">ഇസ്ലാമിക പഠന സോഫ്റ്റ് വെയര്‍ പോലെ ലളിതം. മുകളിലെ മെയിന്‍മെനുവില്‍ ക്ലിക്ക് ചെയ്യുന്നതോടെ അതിന്റെ സബ് മെനു വലത് വശത്ത് ലഭ്യമാകുന്നു. അതില്‍ നിങ്ങള്‍ അന്വേഷിക്കുന്ന വിഷയത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രസ്തുത പേജിലേക്ക് നാവിഗേറ്റ് ചെയ്യുന്നു. അതിലെ അനുബന്ധവിഷയങ്ങള്‍ വലത് വശത്തെ മെനുവില്‍ താഴെ നിന്ന് സെലക്ട് ചെയത് വായിക്കാന്‍ കഴിയും.</div><br />
<div style="text-align: justify;">പ്രസതുത ലേഖനം പ്രിന്റ് ചെയ്യാനും നിങ്ങളുടെ സുഹൃത്തിന് അയക്കാനും വളരെ നിഷ്പ്രയാസം കഴിയും.</div><br />
<div style="text-align: justify;">മുകളില്‍ പറയപ്പെട്ട വിശേഷണങ്ങളോടെ ഇതാ ഇസ്ലാമിനെക്കുറിച്ചറിയാന്‍ ഒരു സമഗ്രസൈറ്റ്. സൈറ്റിന്റെ ബീറ്റാവേര്ഷനിലേക്ക് പോകുവാന്‍ <a href="http://www.islamdarsanam.com/index.php">ഇവിടെ ക്ലിക്ക് ചെയ്യുക</a>.<br />
<br />
<br />
</div></div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com2tag:blogger.com,1999:blog-5979409562088699439.post-30229702788925369392009-10-13T09:52:00.000+05:302010-03-13T08:11:48.838+05:30ഇസ്ലാം: ഭാഷാര്‍ഥവും വിവക്ഷയും<div style="text-align: justify;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfC5bxlrUw57XSIRBMoU7iC2eb-NZG4TyzOnwhtfrOCN8bwgdZxsOqk1lHXBD3lRCPdriReWnD2ncx0fGJMUkHHtKvnucNP-h_o0xasly0ydic5p_x3PkZpwrCKNzcj2iRl6-vICI8mD5V/s1600-h/Medinah1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 133px; height: 131px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfC5bxlrUw57XSIRBMoU7iC2eb-NZG4TyzOnwhtfrOCN8bwgdZxsOqk1lHXBD3lRCPdriReWnD2ncx0fGJMUkHHtKvnucNP-h_o0xasly0ydic5p_x3PkZpwrCKNzcj2iRl6-vICI8mD5V/s320/Medinah1.jpg" alt="" id="BLOGGER_PHOTO_ID_5447941971584383890" border="0" /></a>ഇസ്ലാം എന്നത് ഒരു അറബി ശബ്ദമാണ്. അനുസരണം, കീഴ്വണക്കം, സമ്പൂര്‍ണസമര്‍പ്പണം എന്നെല്ലാം അതിനര്‍ഥമുണ്ട്. അഥവാ ഇസ്ലാമെന്നാല് ദൈവത്തെ അനുസരിക്കലും അവന് കീഴ്വണങ്ങലും അവനില്‍ സര്‍വസ്വം അര്‍പിക്കലുമാണ്. ഇസ്ലാം എന്ന പദത്തിന്റെ മറ്റൊരര്‍ഥം സമാധാനം എന്നാണ്. ദൈവത്തിന് സ്വയം സമര്‍പ്പിക്കുക വഴി ഒരാള്‍ക്ക് ശാരീരികവും മാനസികവുമായ സമാധാനം ലഭ്യമാകുന്നു. വ്യക്തികളിലുണ്ടാകുന്ന ഈ സമാധാനം സമൂഹത്തിലുടനീളം സമാധാനത്തിന് ഹേതുവാകുന്നു.<br /></div><br /><div style="text-align: justify;">മിക്ക മതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ (ക്രിസ്തുമതം, ബുദ്ധമതം) അല്ലെങ്കില്‍ അതുല്‍ഭവിച്ച സമുദായത്തിന്റെയോ ഗ്രോത്രത്തിന്റെയോ (യഹൂദമതം) അതുമല്ലെങ്കില്‍ ദേശത്തിന്റെയോ (ഹിന്ദുമതം) പേരിലാണറിയപ്പെടുന്നത്. ഇസ്ലാം ഈ പൊതു തത്വത്തിന് അപവാദമാണ്. ആ നാമം ഉള്‍കൊള്ളുന്നത് മേല്‍സൂചിപ്പിച്ച സവിശേഷമായ ഗുണത്തെയാണ്. വ്യക്തി, നാമം, ജനത എന്നിവയോട് അതിന് പ്രത്യേക ബന്ധമൊന്നുമില്ല. അതാരുടെയും കുത്തകയുമല്ല. ദൈവം മനുഷ്യര്‍ക്ക് നല്കിയ നിയമവ്യവസ്ഥ സ്വമേധയാ അംഗീകരിച്ച് അവന് കീഴ്വണങ്ങി ദൈവകല്പന അനുസരിച്ച് ജീവിക്കുന്നവനാണ് മുസ്ലിം. ഗതകാല ജനസമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ പ്രസ്തുത ഗുണം ഉണ്ടായിരുന്നോ അവരെല്ലാം മുസ്ലിങ്ങളായിരുന്നു. ഇന്നും അവരാണ് മുസ്ലിംകള് എന്നും അവര്‍തന്നെയായിരിക്കും മുസ്ലിംകള്.</div>വഴികാട്ടിhttp://www.blogger.com/profile/06135224558319446531noreply@blogger.com0